Sunday, December 25, 2011

REFUSAL (MAYA ANGELOU)
പ്രിയമുള്ളവനെ,
ഏതു നാട്ടില്‍ വച്ചാണ്,
ഏതു ജന്മത്തിലാണ്
നിന്റെ ചുണ്ടുകളുടെ മാധുര്യം
ഞാനറിഞ്ഞത്?
നിന്റെ കൈകളുടെ കരുത്ത്,
ലോകത്തെ വെല്ലുവിളിക്കുന്ന
അനാദരം നിറഞ്ഞ നിന്റെ ചിരി.
ഞാനേറെ ഇഷ്ടപ്പെടുന്ന മധുരോദാരതകള്‍
നമ്മളിനി കാണുമെന്നതിനു ഉറപ്പുണ്ടോ?
ഒരു പക്ഷെ
മറ്റേതെങ്കിലും ലോകങ്ങളില്‍ വച്ച്.
ഇനിയും വരാനിരിക്കുന്ന
സമയങ്ങളിലോ നാളുകളിലോ എന്നോ .
എന്റെ ശരീരത്തിന്റെ തിടുക്കങ്ങളെ
ഞാന്‍ അവഗണിക്കുന്നു.
ഇനിയൊരു വട്ടം കൂടി
നിന്നെ കാണാന്‍ ആകുമെന്ന
പ്രതീക്ഷയില്ലാതെ
ഞാന്‍ മരിക്കില്ല..

Thursday, December 22, 2011

മദ്യപന്‍ ( Firaq Gorakhpuri)

ഹേ ദിവ്യാ !
നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ടെങ്കില്‍
ഈ പള്ളിമതിലുകള്‍ ഒന്ന് കുലുക്കി കാണിക്കൂ .
ഇല്ലെങ്കില്‍ വരൂ,
ഈ വീഞ്ഞില്‍ നിന്ന് രണ്ടു കവിള്‍ കുടിക്കൂ
എന്നിട്ട് ,
പള്ളിമതിലുകള്‍ തനിയെ കുലുങ്ങുന്നത് കാണൂ .
കുഞ്ഞൊരു തുള്ളിയില്‍
മാനത്തും
മഴവില്ലിന്നെ-
പ്പോഴുമേഴുനിറം !
സ്നേഹം ((ഫിരാക് ഗോരക്പുരി )

ഒരു പാട് നാളായി നിന്നെപ്പറ്റി ഓര്‍ത്തിട്ടു
അതിന്നര്‍ത്ഥം നിന്നെ ഞാന്‍ മറന്നു എന്നല്ല.
വിചാരങ്ങളെതുമില്ല, ഇല്ല മനസ്സില്‍ ആഗ്രഹങ്ങളും
സ്നേഹത്തിന്റെ യുക്തിയെപ്പറ്റി ആര്‍ക്കാണ് ഉറപ്പിച്ചു പറയാന്‍ കഴിയുക!
Its true that I dont love you always
I dont remember you always
But when I do
I do it with the lust of oceans!
A HEART FOR SALE

Not a verse more
should you pen
Not a verse more
should you read
I am fed up!
threatened my heart
vacillating between
ecstasies and sadness utmost
not to mention your umpteen loves, it said.
what do you think am I?
I had never thought of that
how i had strained my heart
reading writing and loving.
Yes it throbbed joyously
when i read poetry
it beat frantic
when I wrote poetry
wandering aimlessly
unnamed unnumerable emotions.
It panted and raved
when i were in love.
I had thought ,
How it hurts, yes i thought about me
I never thought of my heart.
Yes I need to give it a thought.
I need to put it in safe hands.
So here I put my heart for sale.
What should I add in advertisement?
Yes
it is a pretty good heart
does its work of pumping blood
valves doing good
no blocks.
red it is yes.
but please dont strain it with
poetry and love.
It has had its share to its fill.
Any takers??
എന്താണ് സ്നേഹം (മീര്‍ താഖി മീര്‍)

എവിടെ നോക്കിയാലും സ്നേഹം
ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു അത്.

സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും സ്നേഹം തന്നെ
സ്നേഹം സ്നേഹത്തോട് സ്നേഹത്തിലാണെന്ന് തന്നെ പറയാം.

സ്നേഹാംശമില്ലാതെ ഏതു ലക്ഷ്യമാണ്‌ നേടിയിട്ടുള്ളത്?
സ്നേഹം ആഗ്രഹമാണ്, പരമമായ നേട്ടം!

സ്നേഹം വേദനയാണ് ,വേദനയില്ലാതാക്കുന്നതും അത് തന്നെ
ഹേ സന്യാസി, സ്നേഹമെന്തെന്നു നിനക്കെന്തറിയാം?

സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല ഈ ലോകം തന്നെയും
കവികള്‍ വാഴ്ത്തും പോലെ -സ്നേഹം ഈശ്വരനാണ്!
രേഖാമൂലം

വഴിയില്‍ക്കണ്ടൊരു ചോരക്കളം
അതില്‍ ചീറ്റിത്തെറിക്കുന്ന വെള്ളം
ചോര വെള്ളമാവുന്ന കാഴ്ച
കുറച്ചു മാംസത്തുണ്ടുകള്‍
ആള്‍ക്കൂട്ടം
തകര്‍ന്ന വാഹനം
മഹസ്സര്‍
മരുന്നുമണം
ഫോര്‍മാലിന്‍
ഒരു വാര്‍ത്ത.
ഉറപ്പിച്ചു.
ഗൂഗിള്‍ ശരണം ഗച്ഛാമി!

കവിത കണ്ണില്‍ കേറി
ഹൃദയത്തില്‍ ഇറങ്ങി
തലച്ചോറില്‍ തലകുത്തി മറിഞ്ഞു
ചിലപ്പോള്‍ തുപ്പിയും
ചിലപ്പോള്‍ കയ്യറിഞ്ഞും
പുറത്തുവരും
ചിലപ്പോള്‍ ഒന്നുമറിയാതെയും.
ആര്‍ക്കെന്താ നഷ്ടം?
ഹും !
എന്നിട്ടും കവിയുടെ
പിടലിക്ക് പിടിക്കുന്നു ചിലര്‍!
അവിടുന്നും ഇവിടുന്നും
കട്ടും മോഷ്ടിച്ചും
പിന്നേം അടിച്ചുമാറ്റിയും
ലേഖനങ്ങള്‍ ആയിരം!
ഗൂഗിള്‍ ശരണം ഗച്ഛാമി!
ആര്‍ക്കും ഒരു പ്രശ്നോമില്ല!
നിഴലിനെയും സ്നേഹിക്കാം
എകലവ്യസ്നേഹം!
എന്നേക്കാള്‍ വലുതാകും
എന്നേക്കാള്‍ ചെറുതും
എന്നിലൊളിക്കും ചിലപ്പോള്‍.
എനിക്ക് പറ്റാത്തതൊക്കെയും
ചെയ്യുന്നു എന്റെ നിഴലുകള്‍..
തനിക്കു താന്‍ താന്‍ രുചിയായി വന്നാലേ
വിളംബിടാവൂ തന്നെത്താനന്ന്യനു.
Make me
Oh !make me see the
ones you have seen!
kiss away the night from my eyes
my dear
or we shall suffer the silence
of the moonlight
through and through...
ഉപ്പിനെച്ചൊല്ലി
ഊറ്റം കൊള്ളുന്നു
കണ്ണുനീര്‍ത്തുള്ളിയും
കടല്ത്തുള്ളിയും !
Know where sorrows hide?
behind hearty smiles
boldened words
beneath twinkling eyes
forced braveries
' i dont care attitudes'
fidgeting fingers
quivering hearts
and so on
tears are its last refuge.
Strange enough
i have the dexterity to pull them out
and become one with them.
So now in my presence
sorrows cease to hide.
We throw a party
and revel
in tears!!
പുഴ ( ഷുന്റാരോ തനികാവ . ജപ്പാന്‍ )

അമ്മെ
എന്തിനാണീ പുഴ ചിരിക്കുന്നത്?
അതോ,സൂര്യന്‍ പുഴയെ ഇക്കിളി കൂട്ടുന്നതിനാല്‍.

അമ്മേ
എന്തിനാണീ പുഴ പാടുന്നത്?
വാനമ്പാടി പുഴയുടെ ശബ്ദം മധുരമെന്നു പറഞ്ഞത്രേ.

അമ്മെ
എന്താണമ്മേ പുഴക്കിത്ര തണുപ്പ്?
ഒരുനാള്‍ മഞ്ഞു പുഴയെ സ്നേഹിച്ചിരുന്നത്‌കൊണ്ടാവാം.

അമ്മെ
പുഴക്കെത്ര വയസ്സായി?
വസന്തത്തെപ്പോലെ എന്നും ചെറുപ്പം.

അമ്മെ
പുഴ എന്താണ് വിശ്രമിക്കാത്തത് ?
അതോ, അമ്മക്കടല്‍ പുഴക്കുഞ്ഞു വീട്ടിലെത്താന്‍
കാത്തിരിക്കുന്നത് കൊണ്ടാണ്!
പുഴ ( ഷുന്റാരോ തനികാവ . ജപ്പാന്‍ )

അമ്മെ
എന്തിനാണീ പുഴ ചിരിക്കുന്നത്?
അതോ,സൂര്യന്‍ പുഴയെ ഇക്കിളി കൂട്ടുന്നതിനാല്‍.

അമ്മേ
എന്തിനാണീ പുഴ പാടുന്നത്?
വാനമ്പാടി പുഴയുടെ ശബ്ദം മധുരമെന്നു പറഞ്ഞത്രേ.

അമ്മെ
എന്താണമ്മേ പുഴക്കിത്ര തണുപ്പ്?
ഒരുനാള്‍ മഞ്ഞു പുഴയെ സ്നേഹിച്ചിരുന്നത്‌കൊണ്ടാവാം.

അമ്മെ
പുഴക്കെത്ര വയസ്സായി?
വസന്തത്തെപ്പോലെ എന്നും ചെറുപ്പം.

അമ്മെ
പുഴ എന്താണ് വിശ്രമിക്കാത്തത് ?
അതോ, അമ്മക്കടല്‍ പുഴക്കുഞ്ഞു വീട്ടിലെത്താന്‍
കാത്തിരിക്കുന്നത് കൊണ്ടാണ്!
The breeze of a solitary leaf
hues of a single rainbow
song of the canary in solitude
shall keep me company today!
Blame it on the rains
the clouds so dense and dark
and the lascivious earth.
So,
I sprout
grew forth
and flowered.
Oh kind sun
thy touch on my body.
I placed my tender hands over them
and lo they became yours.
Sure
one day I shall transform
my whole being into you..
What is beyond
is not of my concern....
RESIDUE (CARLOS DRUMMOND DE ANDRADE, BRAZIL)

അവശിഷ്ടം

എല്ലാറ്റില്‍ നിന്നും ഒരല്‍പം ശേഷിച്ചു
എന്റെ ഭയത്തില്‍ നിന്ന്, നിന്റെ വെറുപ്പില്‍ നിന്ന്.
അടക്കിപ്പിടിച്ച തേങ്ങലുകളില്‍ നിന്ന്
പൂവില്‍ നിന്നും, ഒക്കെ ഒരല്‍പം.

തൊപ്പിക്കുള്ളില്‍ കുടുങ്ങിയ
പ്രകാശത്തില്‍ നിന്നോരല്പ്പം
കൂട്ടുക്കൊടുപ്പുകാരന്റെ
കണ്ണില്‍ കുറച്ചോരു അലിവു , വളരെ കുറച്ചു.

...........................
പൌര്‍ണ്ണമിക്കുള്ള കാത്തിരിപ്പാണോ
പൌര്‍ണ്ണമിയാണോ ഏറെ ഭംഗി?
ഒന്ന് നൊന്തു,
പിന്നെ, മഞ്ഞുതുള്ളിയുടെ തണുപ്പ്
ആശ്വാസം .
ഓര്‍മ്മക്കുളങ്ങള്‍ വറ്റിവരണ്ടു ചെറു-
മീനുകളൊക്കെ കൊറ്റി വിഴുങ്ങി
മണ്ടൂകങ്ങളോ ചാടിപ്പോയി
പായല് പോലും ഇല്ലാതായി
ഉള്ളോരിത്തിരി നനവിന് ഓര് ചുവ
ചെഞ്ചോര ചുവ, വെളുത്ത നിറം.
ഞാനാരായിരുന്നെന്നെനിക്ക് പറഞ്ഞു
തരാനിനി ഓര്‍മ്മകളെയില്ല.
ഞാനാരാണെന്നോര്‍മ്മിക്കാനിനി
ഓര്‍മ്മകളതുമില്ല
TRANS OF A SONG

വിരസമായൊരു പകലിന്‍ നിസ്സാര നിമിഷങ്ങള്‍
ആലോലം അലസമായി കടന്നു പോകെ
ഒട്ടുദാസീനമായി നടക്കുന്നു മുറ്റത്താരോ-
എന്തോ വഴികാട്ടിയാവുമെന്നോര്‍ത്തു.
ഇളവെയില്‍ ചൂടേറ്റു മതിയായി
മഴ കാത്തു കണ്ണുകള്‍ കഴക്കുന്നു.
ചെറുതാം ചെറുപ്പമിന്നു നിനക്ക്
നീണ്ടു കിടപ്പുണ്ട് ജീവിത വീഥി
സമയം- അതേറെ ഉണ്ടെന്ന തോന്നലും.
പെട്ടെന്നോരുനാല്‍ ഞെട്ടലോടറിയുന്നു
പത്ത് വര്‍ഷങ്ങള്‍ തുമ്പിപോല്‍ പിന്നോട്ട് പാഞ്ഞതും.
എവിടെത്തുടങ്ങണം ആരും പറഞ്ഞില്ല
എന്ന് തുടങ്ങണമെന്നതും .
സൂര്യന്റെ ഒപ്പമോടിയെത്തുവാന്‍ നോക്കുന്നീ വൈകിയ വേളയില്‍
സൂര്യനോ തേരുമായ് ദൂരെ മറയുന്നു .
നീയുണരും മുംപുറങ്ങിയെഴുന്നെല്‍ക്കുവാനായ് .
ഒന്നോര്‍ക്കില്‍ സൂര്യനെന്നും ചെറുപ്പം.
ഓടിയടുക്കുന്നതുണ്ട് നീ മരണത്തോടടുത്തെന്നും.
വര്‍ഷങ്ങള്‍ പോകെ കുറയുന്നെന്നു തോന്നും
ദിനങ്ങളിതോരോ വര്‍ഷത്തിലും.
തീരുമാനങ്ങള്‍ ഒക്കെയും വ്യര്തമാവുന്നു
നിരാശാഭാരിതമാകുന്നു മാനസം
കാത്തുനിന്നൊരാ സമയമിതെന്നോ കടന്നു പോയി മൂകം
പാട്ടൊന്നു പാടിക്കഴിഞ്ഞും പോയി.
കുറച്ചേറെഎന്തെങ്കിലും പറയാമായിരുന്നെന്ന
ചിന്ത മാത്രം മനസ്സില്‍ വിങ്ങിടുന്നു.
When happiness torments
I dip my head in a pool
to tell myself, how dear life is
and to know where love stands
Pardon me
I don't love anyone so dearly than me!!
ചിലരുണ്ട്
എകാന്തതക്ക്‌ ഏറെ പ്രിയമുള്ളവര്‍
ജനനത്തിലും മരണത്തിലും
എന്നപോലെ
ദേശവിദേശങ്ങളിലും എകരാകുന്നവര്‍ .
കാരുണ്യം കണ്ണുകളിലും
സ്നേഹം വാക്കുകളിലും
ഏറെ നിറച്ചവര്‍.
ദുഃഖങ്ങള്‍ എന്തെന്ന് ഏറെ അറിയുന്നവര്‍
എന്നാലോ അറിയില്ലെന്ന് ഭാവിക്കുന്നവര്‍.
സ്നേഹിക്കാന്‍ നന്നായി അറിയുന്നവര്‍.
ആലില പോലെ ചിരിച്ചുലയുന്നവര്‍ .
കരുതി വയ്ക്കണം എനിക്ക്
സ്വപ്നം കണ്ടു ചിരിക്കാന്‍
ഇത്തിരിനേരം.
Memorabilia

Token of love,
of frienship.
One is enough.
Does more mean more love?
more friendship?
Never.
Lesser the brain can carry the better.
Whatever be it
it is not going to be used
read
or shared.
occasionally
when you bother to tidy up
they fall down
from shelves
from unused bags
yellowed
silver fished
ushering in memories
yes
reliving memories
thinking and wondering of rainbows.
I often wonder
how can i be so cold in partings!
May be because
WISE MEN

Wise men
they put their wives
back home.
"Oh shes so shy
aloof of social interactions.
Home is their club.
And children all that matters.
Pity me!"
And they roam around
with women
countries and continents,
hand in hand,
lips on lips
and hips on hips.
And speak high on liberations.
And when night falls
they suppress a jiggle
like professional flirts
over a goblet or two.
"Oh that bitches,
going whoring around!!"
ജീവിചിരിക്കുംബോഴല്ലേ അറിഞ്ഞുറങ്ങാന്‍ കഴിയൂ?
പിന്നത്തെ ഉറക്കം ആരറിയുന്നു?
മറഞ്ഞിരുന്നു പാടുന്ന കുയിലിന്റെ
മധുരഗാനം പോലെ സ്നേഹം...
നറുനിലാവോഴുക്കുന്ന ചന്ദ്രനെ
എത്തിപ്പിടിക്കാനാകാത്ത നോവും..
I shall never let go
this hour
i should live
love
and become one with eternity
diving bottomless
just to see the pearls
never to capture them
flowing bankless
never in destruction
but a mere fondle
flowering innumerable
to fade in satisfaction
i know i can
yes
i can
I wonder
whatever I can????????????????????
പാവം പെണ്‍കുട്ടി (MAYA ANGELOU)

എനിക്കറിയാം
നീ മറ്റൊരാളെ സ്നേഹിക്കുന്നുണ്ട്.
എന്നെപ്പോലെ,
നിന്നെ വല്ലാതെ ആരാധിക്കുന്ന ഒരാളെ!
നിന്റെ വാക്കുകള്‍ പൊന്നുപോലെ
കരുതുന്നോരാളെ.
നിന്റെ ആത്മാവോളം
നിന്നെ അറിയുമെന്ന് കരുതുന്നവളെ .
പാവം പെണ്‍കുട്ടി
എന്നെപ്പോലെ.

നീ മറ്റൊരാളുടെ ഹൃദയം തകര്‍ക്കുകയാണ്
എനിക്കറിയാം.
ഇല്ല
എനിക്കതില്‍ ഒന്നും ചെയ്യാനില്ല.
എനിക്കറിയാവുന്നതവളോട് പറഞ്ഞാല്‍
അവള്‍ വിശ്വസിക്കില്ല .
എന്നെ തെറ്റിദ്ധരിക്കും
ഒരുവേള എന്നെ വഴക്ക് പറയും.
പാവം പെണ്‍കുട്ടി
എന്നെപ്പോലെ.

നീ അവളെയും ഉപേക്ഷിക്കും
എനിക്കറിയാം.
എന്തുകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന്
അവള്‍ ഒരിക്കലും അറിയില്ല.
എന്താണ് സംഭാവിച്ചചെന്നു
ഓര്‍ത്തു അവള്‍ വേദനയോടെ അദ്ഭുതപ്പെടും.
പിന്നെ,
അവളും ഈ പാട്ട് പാടും
എന്നെപ്പോലെ.....

Saturday, November 19, 2011

വരുന്നുണ്ട്
ഒരു വെളുത്ത തൂവാല
തലയില്‍ കെട്ടിയ സുന്ദരന്‍
എനിക്ക് കേള്‍ക്കാം ആ കാലൊച്ച
എന്റെ രാത്രികള്‍ നിദ്രാവിഹീങ്ങങ്ങള്‍ ആകുന്നു
ഇനി ഉണരാത്ത നിദ്രയല്ലേ
അതുകൊണ്ടിനി കുറച്ചുനാള്‍ ഉണര്ന്നിരിക്കൂ, എന്നവന്‍.
അടുത്ത് വന്നു വെളുത്ത ആ തൂവാല
അവന്‍ എന്റെ മുഖം മറയെ വിരിക്കും
അപ്പോള്‍ എന്നേക്കുമായി ഞാന്‍
അവന്റെതാകും.
ഇഷ്ടമാണോ എന്ന് ചോദിക്കും
മറ്റാര്‍ക്കും പിന്നെ കേള്‍ക്കാന്‍ പറ്റാത്ത
എന്റെ ശബ്ദത്തില്‍ ഞാന്‍ അവനോടു പറയും
ഇഷ്ടമാണ് ഒരുപാടിഷ്ടം.

Thursday, November 17, 2011

മൊഴികള്‍ക്കു പിന്‍പേ മിഴികളും യാത്രയായ്
പറയുവാനുള്ളത് മറന്നേ പോയി
വേണം ബന്ധങ്ങളില്‍ സമവാക്യങ്ങള്‍
ഇല്ലെങ്കില്‍ നിഷ്ഫലം എത്രമേല്‍ സ്നേഹവും!
ധനസംസ്കാരമോ, മനീഷയോ,എതെന്നറിയുകില്‍
വിട്ടുപോം കണ്ണികള്‍ ഇണക്കിചേര്ത്തീടാം.
അല്ലെങ്കില്‍ എത്രമേല്‍ ചേര്തുവക്കിലും
ബന്ധങ്ങളെന്നും ഇണങ്ങാത്ത കണ്ണികള്‍.
ഒരു ചുംബനമെന്‍ നെറുകയില്‍ ചാര്‍ത്തവേ
ചൊല്ലട്ടെ,
എന്നുമെന്‍ മിഴികള്‍ ചുംബിച്ചിരുന്നു നിന്‍ പാദങ്ങളെ.
എവിടെ നിന്ന്? എവിടേക്ക്? (SHAAD AZIMAABADI)

ജീവിത കഥയിലേക്ക് ഞാനുനര്ന്നപ്പോഴേക്കും,
കഥ പകുതിയായിക്കഴിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ തുടക്കത്തെപ്പറ്റി
എനിക്കൊന്നുമറിയില്ല.
ഒടുക്കത്തെപ്പറ്റി ഞാനൊട്ടറിയുകയുമില്ല.
If I am to die

if Iam to die
all of a sudden
and if i have the choice
I would like to die
amidst,
reading a book
tending to my garden
strolling through the village lanes
wading in the country pond
listening to my favorite tune
resting on my mother's lap
watching fluttering butterflies
talking to you over phone
receiving an amorous kiss
lost in thoughts lost in love.
If not
Remember I never died.
Just that
God has killed me!!
ഹരിതകം അന്നവും
ജലബിന്ദുവേ വജ്രവുമാ-
ക്കും സവിതാവിന്‍ വിസ്മയം
സമയമില്ല

പൂക്കുന്നുണ്ടിന്നും തുമ്പ
തെച്ചി, മന്ദാരം
കാക്കപ്പൂ, കൊച്ചു
കമ്മല്പ്പൂ, ചോന്ന
ചെമ്പരത്തി ,വയല്‍
വക്കിലായി വയല്ച്ച്ചുള്ളി,
മുത്തങ്ങ, നിലപ്പന,
കൊടുവേലി, ഒപ്പം
കനകാംബരം,
പൂവരശു, തുളസി,
മുയല്‍ച്ചെവിയന്‍,
ചിരവപ്പൂ, പിന്നെ
ചീരപ്പൂ എന്നിങ്ങനെ.
'നടപ്പ് 'അതൊട്ടുമില്ല
വെയില്‍ ചായും ഗ്രാമവീഥിയിലൂടെ
ഇല്ലൊരു കൊച്ചു കുശലം
'സുഖമാണോ' എന്നെങ്കിലും.
കാണുന്നില്ല കണ്ണുള്ളോരോന്നുമേ
ഇല്ല സമയം എന്ന് പരിദേവനം.
കടലിന്നുപ്പു കരയില്‍ നിന്ന്.
കരളിന്നുപ്പു എവിടെനിന്നോ?
ജീവിതം നശ്വരം
എന്നറിയും പൂവിന്റെ
കണ്ണുനീര്‍ത്തുള്ളി
തേനെന്നു കാണ്മൂ ലോകം!
On the verge of a cliff
I stood
imbibing beauty pristine
of depths of nature
and of death.
Life is beautiful
I pondered
and death shall sure be too.
A gentle thrust
I turned my face
before the free fall.
It was my beloved
all smile.
Sure he would have
wanted me to know
beauty supreme in its vicinity
nothing else.
A dagger
made of feather.
Lethal
yet life giving.
I shall not suffer
for
I am used to his follies.
Death!
I smile unto thy face.
After all
love is
a nuclear reaction
dividing and uniting
on and on
but
something of it remains
for eternity.
Here! I graduate
from hatred
to universal love.
പൂന്തിങ്കള്‍ക്കതിര്‍വിളക്കെന്തി
എത്തുന്നു 'ദീപം ദീപ ' മെന്നോതി
സന്ധ്യയാള്‍ മനോഹരി.
അതിനിശിതവിശിഖമത -
ര്ക്കന്റെ ഏറ്റാവാം
തൂവെള്ളിതളികയതോ-
ഴിഞ്ഞുവീണവനിയില്‍
ശുഭ്രദുകൂലമണിഞ്ഞവളോ
നമ്ര ശിരസ്കയായ് പുഞ്ചിരി തൂകുന്നു
A coin,
newspaper
coffee
toffee
anything
that you please
humbly yours
vending machine
any time
at your disposal!
'ക്ഷമിക്കൂ '
എന്നൊരു വാക്ക്
ഭീമാകാരമായൊരു
മഞ്ഞുമലപോലെ മുന്നില്‍
ചുറ്റിലും നടന്നു നോക്കി
എനിക്ക് കീഴടക്കാന്‍ പറ്റുന്നില്ല
എന്റെ മനസ്സിന്റെ ചൂടിനാല്‍
ഉരുക്കാനും പറ്റില്ല
ചുണ്ടോടു ചേര്‍ത്ത്
ഒന്നുമ്മ വച്ചപ്പോള്‍
ചുണ്ടുകളോ നീലിച്ചുപോയി
വിഷം തീണ്ടിയപോലെ
എനിക്ക് പറ്റില്ല..
യാത്ര..
TREE OF FIRE - ADONIS
ഇലനീര്‍ പൊഴിക്കുന്നു
പുഴയോരത്തെ മരം
തീരത്തെ നനക്കുന്നു-
ന്ടാര്‍ദ്രമാം നീര്‍ക്കണങ്ങള്‍
കേള്പ്പിക്കുന്നുണ്ടത്
പുഴയെ അഗ്നിപ്രവചനം
ഒടുവിലത്തെ ഇല ഞാന്‍
ആരും കാണാത്തത്.
അഗ്നികെടുംപോള്‍
മരിച്ചിതെന്നുടെ ജനം.
ഒരു ശേഷിപ്പുമില്ലാതെ ....
ക്ഷമ എന്തെന്ന്
ചോദിച്ചപ്പോള്‍
വെളുത്തു തണുത്തൊരു
മഞ്ഞുതുള്ളി
കയ്യില്‍ വച്ച് തന്നു
ദൈവം.
ഇത്രമാത്രം
ഇന്ന് ചോദിക്കണം
നിന്റെ ചുണ്ടുകളോട്.
എന്റെ ചുണ്ടുകള്‍ അവയോടു പറഞ്ഞ സ്വകാര്യങ്ങള്‍?
ഓര്‍ക്കുന്നുണ്ടോ?
ചെവിയില്‍ നിന്ന് ചെവിയിലേക്ക് പാഞ്ഞ പ്രിയ ഗാനങ്ങള്‍?
അവക്കെന്തു പറ്റി?
എന്തോ അന്വേഷിച്ചു നടന്ന വിരലുകളോ?
അവ ലക്‌ഷ്യം കണ്ടോ?
ഉത്തരങ്ങളായി എന്റെ ചോദ്യങ്ങള്‍ തന്നെ
തിരികെ വരുന്നു...
ഇന്ന്
നിന്റെ നെറകയിലെന്റെ
ചുണ്ടുകള്‍
സ്വകാര്യങ്ങളില്ലാതെ
സ്വകാര്യമല്ലാതെ..
ഗാനത്തിനായി ചെവി ഓര്‍ത്തെങ്കിലും
നിശബ്ദത മൂളിക്കൊണ്ടിരുന്നു.
നിന്റെ വിരലുകള്‍ അവര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു
എന്റേത് ഞാനും.
ഒരു ചുംബനം കൂടി
ഇനിയുമോനനുകൂടി
സ്വകാര്യമല്ലാതെ...
അവര്‍ സമ്മതിക്കും
മരണത്തിന്റെത് അങ്ങനെ ഒരു
ഔദാര്യമാണ്‌
എനിക്കറിയാം
ഇതില്‍ പ്രണയമില്ല.
നിനക്കുമറിയാം.
പക്ഷെ നമുക്ക് മാത്രം
അറിയാവുന്ന ഒന്നുണ്ടായിരുന്നു.
ഇനി എനിക്ക് മാത്രം സ്വന്തമായത്...
കവി (TADEUSZ ROZEWICZ. Poland)

കവിത എഴുതുന്നവനും
എഴുതാതിരിക്കുന്നവനും കവിയാണ്‌

സ്വയം വിലങ്ങിടുന്നവനും
വിലങ്ങുകള്‍ അഴിക്കുന്നവനും കവി.

വിശ്വസിക്കുന്നവനും
സ്വയം വിശ്വസിപ്പിക്കാന്‍ പറ്റാത്തവനുമാണ് കവി.

കള്ളം പറഞ്ഞവനും
കള്ളം പറയപ്പെട്ടവനും കവി.

എപ്പോഴും വീഴാന്‍ സാധ്യതഉള്ളവനും
വീണാല്‍ സ്വയം എഴുന്നെല്‍ക്കുന്നവനും കവി.

എല്ലാം വിട്ടു പോകാന്‍ ആഗ്രഹമുള്ളവനും
എന്നാല്‍ ഒന്നും വിട്ടു പോകാന്‍ പറ്റാത്തവനുമാണ് കവി.

Sunday, November 6, 2011

എന്നും ഓര്‍മ്മിക്കും... (DAHLIA RAVIKOVITCH, ISRAEL) in full

എല്ലാവരും ഒഴിഞ്ഞു പോകുമ്പോള്‍
ഞാന്‍ കവിതകളോടൊപ്പം ഒറ്റക്കാവുന്നു.
ചില കവിതകള്‍ എന്റെ, ചിലത് മറ്റുള്ളവരുടെയും.
മറ്റുള്ളവരുടെ കവിതകള്‍ എനിക്കേറെ പ്രിയം.
ഒന്നും മിണ്ടാതിരിക്കുമ്പോള്‍, പതുക്കെ
എന്റെ ദുഃഖങ്ങള്‍ ഇല്ലാതാവുന്നു.
ഞാന്‍ മാത്രമാവുന്നു.

ചിലപ്പോള്‍ തോന്നും, എല്ലാവരും എന്നെ
ഒറ്റക്കാക്കി പോയെങ്കില്‍ എന്ന്
കവിത എഴുതാന്‍ ഏകാന്തത വേണം.
ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുമ്പോ
ചുവരുകള്‍ക്ക് നീളം വക്കുന്നു..
നിറങ്ങള്‍ക്ക് ആഴവും
നീലതൂവാല കണ്ണീരില്‍ കുതിരുന്നു.

എല്ലാവരും പോയെങ്കില്‍
എന്ന് നിങ്ങള്‍ ആഗ്രഹിക്കും.
നിങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്ന്
മനസ്സിലാവില്ല.
മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ ചിന്തിക്കും.
പിന്നെ എല്ലാം മറക്കും.
ഒരു തടാകം പോലെ സ്വച്ച്ചമാകും.

അതിനു ശേഷം പ്രണയം.
നാര്സിസ്സുസ് എത്രമേല്‍ സ്വയം സ്നേഹിച്ചിരുന്നു!
പക്ഷേ അത്രമാത്രം അവന്‍ ആ പുഴയെയും സ്നേഹിച്ചിരുന്നു
എന്നറിയാത്തവര്‍ വിഡ്ഢികള്‍ .

ഒറ്റക്കിരിക്കുമ്പോള്‍
മനസ്സ് വല്ലാതെ വേദനിക്കും.
പക്ഷെ , തകരില്ല.
മങ്ങിയ കാഴ്ചകളും, തകര്‍ന്ന സ്വപ്നങ്ങളും
ഒഴിഞ്ഞുപോകും.
അര്‍ദ്ധരാത്രിയിലെ സൂര്യന്‍ അസ്തമിക്കൂ.
ഇരുണ്ട പൂക്കളെയും നിങ്ങള്‍ ഓര്‍ക്കും.

നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍,ജീവിച്ചിരുന്നെങ്കില്‍
ഒരുവേള
മറ്റൊരാലായിരുന്നെങ്കില്‍, എന്നെല്ലാമോര്‍ക്കും,
നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നൊരു സ്ഥലമില്ലേ?
ഒരു വാക്ക്?
തീര്‍ച്ചയായും നിങ്ങളതോര്‍ക്കും.

സൂര്യന്‍ എത്രപെട്ടെന്ന് അസ്തമിക്കുന്നു!
നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം സൂര്യന്‍ അസ്തമിക്കട്ടെ!
പിന്നെ
സൂര്യനും, ചന്ദ്രനും, ശിശിരവും വേനലും ഒക്കെ
അനന്തമായ നിധികളെപ്പോലെ നമ്മെ തേടിയെത്തും .
'ശ്രീഭൂവിലസ്ഥിര' (മുഹമ്മദ്‌ ഇഖ്‌ബാല്‍)

ഈശ്വരനോടോരിക്കല്‍ സൌന്ദര്യം ചോദിച്ചു
എന്തിനെന്നെ നശ്വരയാക്കി സൃഷ്ടിച്ചു നീ?
ഈശ്വരന്‍ പറഞ്ഞു, ലോകം ഒരു ചിത്രശാല
അനന്തമായ രാത്രിയെ പോക്കുവാന്‍ പറയുന്ന ഒരു കഥ.
മാറിമറിയുന്ന നിറങ്ങള്‍ കൊണ്ടത്രേ സൌന്ദര്യ സൃഷ്ടി
ശ്രീയുടെ ശ്രീ അതസ്ഥിരയെന്നതിലത്രേ !
അകലെയല്ലാതിരുന്ന ചന്ദ്രലേഖയത് കേട്ടു
ആകാശത്ത് പരന്ന ആ വാര്‍ത്ത പ്രഭാതതാരയറിഞ്ഞു.
താരമോ അത് പുലരിയോടും, പുലരിയത് മഞ്ഞുതുള്ളിയോടും പറഞ്ഞു.
സ്വര്‍ഗീയ രഹസ്യം ഭൂമിയിലുംഎത്തി.
മഞ്ഞുതുള്ളിപരന്ജോരാ വാര്ത്തകേട്ടു പൂവിന്റെ കണ്ണ് നിറഞ്ഞു.
പൂമൊട്ടിന്റെ കുഞ്ഞു ഹൃദയമോ ദുഖാര്ത്തമായി.
വസന്തം വിലപിച്ചുകൊണ്ടു പൂവാടിയില്‍നിന്നു പറന്നു പോയി
ഉല്ലസിക്കാന്‍ വന്ന യുവത്വവും, വിമൂകമായി അകന്നു പോയി.
ഭൂമിതന്‍ സമ്മതം
കാത്തു നില്‍പ്പുണ്ട്
പുല്‍ക്കൊടിത്തുംബിലൊരു
മഞ്ഞുതുള്ളി
Will you turn toward me?
I am lonely too,
this autumn evening. (BASHO)

ഈ ശരത്കാലസായന്തനത്തില്‍
നിന്നെപ്പോലെതന്നെ ഞാനും ഏകയാണ്
ഇവിടെ എന്റെ അടുത്ത് വന്നിരിക്കുമോ ?
നിന്ന്നെ , നിന്നെ
പ്പിന്നെ നിന്നെയും
കാണുന്നു ഞാന്‍.
എന്നിലെ എന്നെ ഞാ-
നെന്നു കാണും?
ഒരു ഉടമ്പടി (എസ്രാ പൌണ്ട്)

നിങ്ങളോട് ഞാന്‍ ഒരു ഉടമ്പടി ഉണ്ടാക്കുന്നു Walt Whitman
ഏറെ വെറുത്തിരുന്നു നിങ്ങളെ ഞാന്‍ മുന്‍പ് .
നിര്‍ബന്ധ ബുദ്ധികളൊഴിഞ്ഞു ഞാനി-
ന്നേറെ മുതിര്‍ന്നുകഴിഞ്ഞിരിക്കുന്നു.
നിങ്ങളോട് സൗഹൃദം കൂടാന്‍വിധം
വിശാലമായിരിക്കുന്നു എന്റെ മനസ്സ്.
പുതുവൃക്ഷ ശരീരങ്ങള്‍ നിങ്ങള്‍ ഒരുക്കി വച്ചിരിക്കുകയല്ലേ
ഇനി തുടങ്ങാം അവയില്‍ കൊത്തുപണി !
നമുക്കൊരേ പൈതൃകം , നാഡികളില്‍ ഒഴുകുവതൊരേ ജീവരസം
ഇനിയുണ്ടാകട്ടെ നമുക്കിടയില്‍ വിനിമയങ്ങള്‍
I SHALL LOVE NO MORE!

It happens
sometimes.
And it happens from
too much of loving.
The thing that is called
soul, which is universal
and said to be single
all pervading, omnipresent,
yes
the soul, or part of it
in us, reaches out to its
portion, no matter the distances
imbibes the sorrows and happiness
and the part in us makes us happy and sad!
Oh! I fear to love any more
Its the sorrows dear
that bothers...
the cosmopolitan.
പന്നി (വാസ്കോ പോപ)

കിരാതമായ കത്തിയുടെ തണുപ്പ്
തൊണ്ടയില്‍ തട്ടിയപ്പോഴാണ്
ചുവന്ന തുണികൊണ്ടുള്ള
കണ്ണുപൊത്തിക്കളിയുടെ രഹസ്യം
അവള്‍ക്കു മനസ്സിലായത്‌.

വൈകുന്നേരം
വയലിലെ ചെളിയില്‍ കുഴഞ്ഞുമറിഞ്ഞു
സുഖദമായ ആ തണുപ്പില്‍നിന്ന്
തിരക്കിട്ട് ഉല്ലാസപൂര്‍വ്വം
മഞ്ഞച്ചായമടിച്ച കവാടത്തിലൂടെ
കടന്നു വന്നത് ഇതിനായിരുന്നു-
വെന്നറിഞ്ഞതേയില്ല
ഇനി എന്റെ പ്രണയം ...
എന്റെ കണ്ണുകളില്‍ ഇങ്ങനെ നോക്കിയിരിക്കരുത്
ഞാന്‍ പ്രണയിച്ചുപോകും.
ഉച്ച്വാസനിശ്വാസങ്ങള്‍ പോലെ നൈസര്‍ഗികമാണ്
പ്രണയം എനിക്ക്.
ഓ അല്ലെങ്കില്‍ വേണ്ട
ഈ കണ്‍തൊട്ടുള്ള പ്രണയങ്ങള്‍ മതിയായി എനിക്ക്,
നീ ഒരു കവിയാണോ?
ഒരു ചിത്രകാരന്‍?
അല്ലെങ്കില്‍ ഒരു രാജ്യം ഭരിക്കുന്നവന്‍?
എനിക്കിനി പ്രണയിക്കേണ്ടത് അവരെയോക്കെയാണ്.
പ്രണയക്കവിതകളില്‍ കുരുങ്ങി വശം കെടുന്ന എന്നെയും
കടുത്ത നിറങ്ങളില്‍ മനസ്സിനെ ചായം പൂശുന്ന എന്നെയും
പിന്നെ അതിരുകളില്ലാത്ത രാജ്യം വാഴുന്ന എന്നെയും
എനിക്ക് കാണണം.
ഒടുവില്‍ ഇതെല്ലാം ചേരുന്ന നിന്നെ ഞാന്‍ പ്രണയിക്കും
എന്റെ മാത്രം സ്വന്തം എന്ന് പറയും.
മരണത്തോളം ഞാന്‍ കൂട്ടിക്കൊണ്ടു പോകും.
തുമ്പക്കു തുമ്പം
ചന്തമില്ലെന്നു!
സ്വപ്നങ്ങളോടോന്നു
ചോല്ലുന്നതുണ്ട് ഞാന്‍
നിന്‍ കണ്‍കളില്‍
മെല്ലവേ ഉമ്മവച്ചീടുമ്പോള്‍
അരുമയായോന്നു പുഞ്ചിരിച്ച്ചീടുവാന്‍.
പേടിപ്പിച്ച്ചീടോല്ല
എന്‍ മണിക്കുട്ടനെ.
വിണ്ണവര്‍ പോറ്റുന്ന
ഓമനപ്പൈതലേ.
താരിളം കൈനീട്ടി
അമ്മയെന്നോതുമ്പോള്‍
ഈരെഴുലകവും എന്റെ സ്വന്തം !
പാല്‍മണമോലുമാ
ചുണ്ടത്ത് പൂക്കുന്ന
പുഞ്ചിരി എന്നുമെന്‍
പഞ്ചാമൃതം.
മഞ്ചാടിപ്പെന്നോന്നു
മൈലാഞ്ചി തൊട്ടപ്പോ
മുത്തോട് മുത്തിറ്റി
യോരായിരം .
മൊഴികള്‍ക്കു പിന്‍പേ മിഴികളും യാത്രയായ്
പറയുവാനുള്ളത് മറന്നേ പോയി
വേണം ബന്ധങ്ങളില്‍ സമവാക്യങ്ങള്‍
ഇല്ലെങ്കില്‍ നിഷ്ഫലം എത്രമേല്‍ സ്നേഹവും!
ധനസംസ്കാരമോ, മനീഷയോ,എതെന്നറിയുകില്‍
വിട്ടുപോം കണ്ണികള്‍ ഇണക്കിചേര്ത്തീടാം.
അല്ലെങ്കില്‍ എത്രമേല്‍ ചേര്തുവക്കിലും
ബന്ധങ്ങളെന്നും ഇണങ്ങാത്ത കണ്ണികള്‍.
ഒരു ചുംബനമെന്‍ നെറുകയില്‍ ചാര്‍ത്തവേ
ചൊല്ലട്ടെ,
എന്നുമെന്‍ മിഴികള്‍ ചുംബിച്ചിരുന്നു നിന്‍ പാദങ്ങളെ.
എവിടെ നിന്ന്? എവിടേക്ക്? (SHAAD AZIMAABADI)

ജീവിത കഥയിലേക്ക് ഞാനുനര്ന്നപ്പോഴേക്കും,
കഥ പകുതിയായിക്കഴിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ തുടക്കത്തെപ്പറ്റി
എനിക്കൊന്നുമറിയില്ല.
ഒടുക്കത്തെപ്പറ്റി ഞാനൊട്ടറിയുകയുമില്ല.

Sunday, October 30, 2011

I SHALL LOVE NO MORE!

It happens
sometimes.
And it happens from
too much of loving.
The thing that is called
soul, which is universal
and said to be single
all pervading, omnipresent,
yes
the soul, or part of it
in us, reaches out to its
portion, no matter the distances
imbibes the sorrows and happiness
and the part in us makes us happy and sad!
Oh! I fear to love any more
Its the sorrows dear
that bothers...
the cosmopolitan.
എന്നോട് പറഞ്ഞത്, പറയാത്തതും

ഇന്നലെ രാത്രി,
മഴ ഉറങ്ങാന്‍ അനുവദിക്കാതെ
പായാരം ചൊല്ലിക്കൊന്ടെയിരുന്നു
എത്രയുണ്ട് സ്നേഹമെന്ന്ശ്രിങ്ങാരപൂര്‍വ്വം
മെല്ലെ മെല്ലെ നുള്ളി ചോദിച്ചു
അടഞ്ഞു പോയ കണ്ണുകള്‍ മെല്ലെ തള്ളി തുറന്നു
ഉറങ്ങേണ്ട
എന്നോടൊപ്പം ഇരിക്കൂ എന്ന് പറഞ്ഞു.
വരൂ എന്നോടൊപ്പം ചിലങ്കകള്‍
അനിയിക്കട്ടേ എന്നും
നടനം അറിയില്ലെന്ന് പറഞ്ഞപ്പോള്‍
സാരമില്ല എന്ന്
പിന്നേ നോക്കിയിരുന്നു കണ്ണുകളില്‍
ദൂരെ മരുഭൂമികളെ പറ്റി പറഞ്ഞപ്പോള്‍
അതെനിക്കും അറിയില്ല എന്ന് മഴയും
സ്നേഹമറിയാത്ത മനസ്സുകലേ പറ്റിയും
അലിവുനരാത്ത കണ്ണുകളെ പറ്റിയും സംസാരിച്ചിരുന്നു
പിന്നെ കുസ്രുതിയായി
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച വഴിയിലൂടെ
പുഴ പോലോഴുകി നടന്നപ്പോള്‍
ഒന്ന് പുളഞ്ഞു, കുസൃതി തന്നെ
ഞാനില്ല എന്ന് മടിച്ചപ്പോഴേക്കും
നനഞ്ഞു കഴിഞ്ഞിരുന്നു
പിന്നേ ഒപ്പത്തിനൊപ്പം
അങ്ങനെ.. രാത്രി പോയി വെളുത്തപ്പോ
മഴ പെയ്തു തീര്‍ന്നിരുന്നു
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച പാത
മാഞ്ഞുപോയിരുന്നു
പൊന്മയെപ്പോലുള്ള എന്റെ വാക്കുകള്‍
മഴക്കുളങ്ങളില്‍ കണ്ണും നട്ടിരിപ്പായി ....

Wednesday, October 26, 2011

സാരമാം സാരമത് ചൊല്കെന്നോട് നീ
സാദരം, മൊഴിഞ്ഞു ശിഷ്യന്‍ വിനീതം .
'ഉണ്ടോ' എന്ന് ചോദ്യം
'ഉണ്ടെന്നു' മറുപടി
വറ്റെതുമില്ലാതെ വൃത്തിയായി
പാത്രമത് മോറി കമിഴ്ത്തി വചീടുക.
സാരമത് തെളിഞ്ഞത്രേ ശിഷ്യനു,
ആയവന്‍ ഗുരുവായെന്നും കഥ.
തലയുണ്ട് ആയതില്‍ ഉള്ളതതിന്‍
കനം മാത്രമായതിനാല്‍ താന്‍
തെളിഞ്ഞില്ല സാരം, ചൊല്ലാനും
മടിയുമില്ലതെതുമേ.
സാരമാം സാരമത് ചൊല്കെന്നോട് നീ
സാദരം, മൊഴിഞ്ഞു ശിഷ്യന്‍ വിനീതം .
'ഉണ്ടോ' എന്ന് ചോദ്യം
'ഉണ്ടെന്നു' മറുപടി
വറ്റെതുമില്ലാതെ വൃത്തിയായി
പാത്രമത് മോറി കമിഴ്ത്തി വചീടുക.
സാരമത് തെളിഞ്ഞത്രേ ശിഷ്യനു,
ആയവന്‍ ഗുരുവായെന്നും കഥ.
തലയുണ്ട് ആയതില്‍ ഉള്ളതതിന്‍
കനം മാത്രമായതിനാല്‍ താന്‍
തെളിഞ്ഞില്ല സാരം, ചൊല്ലാനും
മടിയുമില്ലതെതുമേ.
QUO WADIS?

IT SHOULD DRIP BLOOD
TO BE CALLED 'FRESH'.
TO BE CALLED POISON
DEATH IS A MUST.
SCIENCE IS NO HYPOTHESIS
EVIDENCE IS A MUST.
HANDICAPNESS IS WEAK.
A DEATH IS NO MATTER
HOLOCAUST BETTER.
TERMINATION THE BEST
SATISFIED,
WE BAN.
IT NEVER STOPS THERE.
SCIENCE SHOULD EVOLVE TO PERFECTION.
WE NEED TO FIND THE POISON ULTIMATE.
HISTORY TEACHES US THAT.
FROM WOOD, STONE AND METAL
WE INVENTED THAT,
THE SIMPLEST IS THE MOST LETHAL
BY COMBINING AND DIVIDING, WE KILL OURSELVES
TO EXTEND BOUNDARIES.
THE ULTIMATE AIM IS COMPLETE EXTERMINATION
OH! HOW DILIGENTLY WE STRIVE TOWARDS IT!
Evenings
over a cup of coffee
and the one you love
Speaking on trivia
lightens up mind.
the dews on glass blades
the fields you strode
the country faces fond
of lone places beyond
simple hearts, tiny wishes
a penny worth, a pound wise
spreading memories
like peanut butter on
a slice of bread.
relishing the taste, you and me.
Looking beyond the busy roads
smiling at each others jokes
Its good to have someone
when you come home tired and weary
to wash away the dust and be fresh
ജിപ്സിപെണ്ണിന്റെ പാട്ട്
(അലക്സാണ്ടര്‍ പുഷ്കിന്‍. വിവ: ഗീത എസ് ആര്‍ )
തല നരച്ച മനുഷ്യാ, കാട്ടാളാ
നീയെന്നെ തുണ്ടം തുണ്ടമായി
നുറുക്കി കത്ത്തിചോളൂ
ഞാന്‍ അഭിമാനമുള്ളവളാണ്
നിന്റെ കത്തിയെയോ, തീയെയോ ഭയക്കുന്നില്ല.

നിന്നോടെനിക്ക് വെറുപ്പെയുള്ളൂ
ഏറ്റവും നിന്ദ !
ഞാന്‍ മറ്റൊരാളെ സ്നേഹിക്കുന്നു
ആ സ്നേഹത്തിനുവേണ്ടി ഞാന്‍ മരിക്കും.

എന്നെ നുറുക്കി കത്ത്തിചോളൂ
ഞാനൊന്നും വിട്ടു പറയില്ല.
വയസ്സനായ കാട്ടാളാ
അവനാരാണെന്നു ഞാന്‍ പറയില്ല.

വേനലുകളെക്കാള്‍ ചൂടും
വസന്തത്തെക്കാള്‍ പ്രസന്നവും!
അവന്‍ എത്ര ചെറുപ്പമാണ്
അവന്‍ എന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നോ!

രാത്രിയുടെ നിശബ്ദ യാമങ്ങളില്‍
ഞാന്‍ അവനെ സ്നേഹിക്കുന്നു.
നിന്റെ തലമുടി നരക്കുവോളം
ഞങള്‍ ചിരിച്ചിരുന്നു.
TRIO ( Balachandran Chullikkad Trans-Gita S.R.)

Unseen unheard
the water and sands.
And Sun
the passive onlooker.

May the trio blend
in my words
and brighten up my thoughts
and deeds
so do I pray to thee
my lord!
In my silent solitudes......
മരവും ആകാശവും (Tomas Tranströmer, Trans-Gita Sreejith)

മഴയത്ത് ഒരു മരം അലഞ്ഞു നടപ്പുണ്ട്
പെരുമഴയതുപോലും അത് നമ്മെ മുട്ടി കടന്നു പോകുന്നു.
അതിനൊരു ജോലിയുണ്ട്. തോട്ടത്തിലെ കറുത്ത പക്ഷിയെപ്പോലെ
അത് മഴയില്‍ നിന്നും ജീവന്‍ ശേഖരിക്കുന്നു.

മഴ ഒഴിയുമ്പോള്‍ മരം നില്‍ക്കുന്നു.
ശൂന്യതയില്‍ മഞ്ഞുപൂക്കള്‍ വിരിയുന്ന നിമിഷത്തെ
കാത്തിരിക്കുന്നവരെപ്പോലെ സ്വച്ച്ച-
ശാന്തമായ രാത്രികളില്‍ അതും കാതിരിക്ക്കുന്നു.
നിറങ്ങളാല്‍ ഒപ്പി വച്ചതോ
ചതുരമാം കരങ്ങള്‍
മിഴികള്‍ തന്നിലെ മധുരാലസ്യം
ചൊടിയിലെ നിഗൂഡ സ്മിതവും.
സ്നേഹം (Mirza Ghalib Trans-Gita Sreejith )
സ്നേഹമെനിക്ക് ജീവിക്കാനുള്ള ആസക്തി തന്നു
എന്റെ വേദനകള്‍ക്കാശ്വാസം തന്നു
പക്ഷേ,
ഒന്നിനും ശമിപ്പിക്കാനാവാത്ത വേദനയും തന്നു.
ഇന്ന് ഞാന്‍ ലഹരിയിലാണ് ( Meer Taaqi Meer-trans from hindi-Gita Sreejith

കൂട്ടുകാരെ,എന്നോട് ക്ഷമിക്കുക,ഞാനിന്നല്പം ലഹരിയിലാണ്
എന്റെ പാനപാത്രം ഇനി നിറയ്ക്കാതെ തരിക,ഞാനിന്നല്പം ലഹരിയിലാണ്
എന്റെ വാക്കുകളില്‍ വിദ്വേഷമല്ല, ലഹരി മാത്രമാണ്
എന്നെ എന്ത് വേണെമെങ്കിലും പറഞ്ഞോളൂ, ശപിചോളൂ .
ഞാന്‍ നിസ്സഹായനാണ് , എന്റെ കാലുകള്‍ ഉറക്കുന്നില്ല
എന്നോട് ദേഷ്യപ്പെടരുതേ , ഞാന്‍ ഇന്ന് ലഹരിയിലാണ്.
വെള്ളിയാഴ്ചയിലെ പ്രാര്‍ഥനകള്‍ എന്നുമുണ്ടാവും, പള്ളിയും അവിടെ തന്നെ ഉണ്ടാവും
ഇത്തിരി നേരം കാക്കുകയാനെങ്കില്‍ ഞാന്‍ വരാം.
മീര്‍ ഒരു തൊട്ടാവാടിയാണ്, ചില്ലുപാത്രം പോലെ ലോലം
അവനോടിന്നു ദയവോടെ സംസാരിക്കുക, അവനിത്തിരി ലഹരിയിലാണ് .
ഭൂമിയിലെമ്ബാടും പൂക്കള്‍ വിരിയിക്കുന്നതുപോലെ

ദൈവം സൌന്ദര്യവും വാരി വിതറുന്നു.

അതെല്ലാം നമുക്കുവേണ്ടി എന്ന് പറയുന്നു.

നൂറു നൂറു ദീപങ്ങള്‍ എരിയുന്നു ദേവാലയങ്ങളില്‍

ഓരോ ശ്രീകോവിലിനുമുന്നിലും ഞാന്‍ പ്രാര്‍ഥനാനിരതനാവുന്നു

നന്ദിപൂര്‍വ്വം .

Walter Savage Landor
English Poet, Author
(1775 - 1864)
അലിവോടെന്റെ അരികിലിരുത്തി
ആയിരം കഥകള്‍ മൊഴിയുമ്പോള്‍
കാലമോരല്‍പ്പം പുറകോട്ടോഴുകി-
പ്പോയൊരു പുഴയില്‍ വീഴുന്നു
പുഴയുടെ കരയില്‍ വരിവരിയായി-
മുളകള്‍ മൂളി അലയ്ക്കുന്നു .
'ഒരു തരിപോലും മതിയില്ലാത്തോള്‍'
മതിയാവോളം കളി ചൊല്ലുമ്പോഴും
അരികതിരുന്നവള്‍ അത് കേട്ടിട്ടും
അറിയാമറയില്‍ ചിരിതൂകും !
ഒരിടത്തൊരു കൊമ്പന്‍ പെറ്റെന്ന-
തുകേട്ടാലും 'ഉവ്വോ'എന്നവള്‍ കൂറീടും
വിടരും കണ്‍കളില്‍ നിറയും സ്നേഹം
അതുതന്നല്ലോ മല്‍ സമ്മാനം.
OCEAN TRAIL.. (സമുദ്രതാര -ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിവ:Gita Sreejith )

Oh my word!
unfold thy immaculate sails
beneath the twinkling stars
and the wordless oceans.

Bear my soul to things
animate and inanimate.
Bear the postal stamp of my flesh
to the Dark Continent.

Let not my laments return
with the forebodings of death in its beak.
Let the raging salinity
devour my lusts
and subside in you.

Oh my word!
do kindly lead my prayers
through the sea of humility
from the Beginning to the End.
മാലാഖ (Mikhail Lermontov-The Angel)

പാതിരാവില്‍ ആകാശത്തില്‍ പാറി നടപ്പൂ മാലാഖ
പതിയെ നല്ലൊരു പാട്ടും പാടി പാറി നടപ്പൂ മാലാഖ
താരകള്‍ വാനവും ഇന്ദുവുമോരുപോല്‍
ചെവിയോര്‍ക്കുന്നാ മധുഗീതം.
പാടുകയാനവന്‍; വിണ്ണതിലീശന്‍ പ്രിയമായി പോറ്റും പൂവാടി
അതിന്റെ തണലില്‍ വര്തിചീടും നിര്‍മ്മലമാകും ആത്മാക്കള്‍.
ചോദ്യം (NAWAB MIRZA KHAN DAAGH DEHLVI)

സ്നേഹത്തിന്റെ രീതികള്‍ ആരാണെന്നെ പഠിപ്പിച്ചത്?
ആരാണെന്റെ ഹൃദയത്തിലേക്ക് കടന്നു വന്നത്?

അനന്തകാലത്തോളം കെടാത്തൊരു ദീപം
എന്റെ ഉള്ളില്‍ കൊളുത്തി വച്ചതാരാണ്?

പക്ഷെ ഇന്നെന്റെ ഹൃദയം എത്ര ശൂന്യം
ആരാണെന്നെ പിരിഞ്ഞുപോയത് ?

നെഞ്ചോട്‌ ചേര്‍ത്തൊന്നു പുണര്‍ന്നു ചിരിച്ചും കൊണ്ടെ-
ന്നെ കരയിച്ചു പോയതാരാണ്?
കണ്ടു മടുത്തു
കേട്ട് മടുത്തു
അറിഞ്ഞു മടുത്തു
മടുക്കാതിരിപ്പ-
തെന്നെമാത്രം.
എന്നെ വിട്ടു ഞാ-
നെവിടെപ്പോകാന്‍?
മുടി (MOHAMMAD RAFI SAUDA)
എന്റെ പ്രിയപ്പെട്ടവള്‍ മുടിയൊന്ന് കെട്ടാനായി കൈകള്‍ ഉയര്‍ത്തുമ്പോള്‍
ആയിരമാശകള്‍ എന്റെ ഹൃദയത്തില്‍ കെട്ടു പിണയുന്നു ..
എന്നെ വിളിക്കൂ

ദയവു ചെയ്ത് എന്നെ തിരികെ വിളിക്കൂ
ഏതു നേരത്തും
ഇങ്ങിനി തിരികെ വരാത്തവണ്ണം
കടന്നുപോയ സമയമല്ല ഞാന്‍
നിലാവിളക്ക് തെളിച്ചോരീ
രാത്രിതന്‍ പൂവാടിയില്‍
കയ്യില്‍ മധു ചഷകവും
മനസ്സില്‍ സ്നേഹമേ നീയും..
ഇന്ന് കേട്ടിരിക്കാം, ഒരുമിച്ചു
നക്ഷത്രങ്ങള്‍ പാടാതെ പോയൊരാ പാട്ട് .
SUSPICION (സംശയം-ബാലചന്ദ്രന്‍ ചുള്ളിക്കാട് )

Even though birth, life and even death are
mere materials of study for humans
the gimmick of nature that makes us believe
that the motion of particles as static and the
dynamics as flow of time
is still unknown to us.

Is conscience a mere character of the brain
as the neuroscientists say?
Or is it the ultimate truth
As revealed to the saints?

The mysterious power that sets into motion
the tiniest subatomic particles,
Is it the sublime harmony that blends
the subject, the knowledge and the one who knows into one?
Is the all encompassing super power
utter void or perfection paramount?

The trees are least suspicious
So are the birds that fly in the sky
Donkeys, frogs, centipedes,
Worms and crickets know the answers for sure.
Even the lowliest amoeba isn’t ashamed
Of being ignorant.

It is just for us humans
To study and then to experiment to verify it.
We toil the dreary desert of life on earth
with this never ending suspicion,
alas! it follows us to our grave
A drop of poison
to turn the heart to blue
and then shall it bleed the sky
and turn the sun blue
day blue,nights of same hue
stars and moon bloom in blue.
Touch my heart and change the blue
drink the poison and then shall you know
red can be blue, in someways, i knew.
Blind the sun, the moon and stars
I shall not linger far!
സത്യമോ അതോ മിഥ്യയോ
സ്വപ്നമോ വെറും തോന്നലോ
കേട്ടത് വെറും വാക്കുകളോ
അതോ നെഞ്ചിന്‍ നീരുറ്റ കവിതയോ?
സാകൂതം കേട്ടിരുന്നു
ഒന്നുമേ ചൊല്ലുവാനായില്ല
മിഴികളില്‍ ഊറിയത്
വേദനയോ എതിരോ ?
GHALIB
ഇനി ഒരു തുള്ളി പോലും കുടിക്കില്ലെന്ന്
ശപഥം ചെയ്തു ഞാന്‍.
എന്നാല്‍ ദുഖങ്ങള്‍ ഉള്ളില്‍ തിരയടിക്കുമ്പോഴും
പ്രണയം നിറഞ്ഞു വിങ്ങുമ്പോഴും
ഒരു തുള്ളി..
രണ്ടു തുള്ളി..
എന്നും ഓര്‍മ്മിക്കും... (DAHLIA RAVIKOVITCH, ISRAEL)

എല്ലാവരും ഒഴിഞ്ഞു പോകുമ്പോള്‍
ഞാന്‍ കവിതകളോടൊപ്പം ഒറ്റക്കാവുന്നു.
ചില കവിതകള്‍ എന്റെ, ചിലത് മറ്റുള്ളവരുടെയും.
മറ്റുള്ളവരുടെ കവിതകള്‍ എനിക്കേറെ പ്രിയം.
ഒന്നും മിണ്ടാതിരിക്കുമ്പോള്‍, പതുക്കെ
എന്റെ ദുഃഖങ്ങള്‍ ഇല്ലാതാവുന്നു.
ഞാന്‍ മാത്രമാവുന്നു.

ചിലപ്പോള്‍ തോന്നും, എല്ലാവരും എന്നെ
ഒറ്റക്കാക്കി പോയെങ്കില്‍ എന്ന്
കവിത എഴുതാന്‍ ഏകാന്തത വേണം.
ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുമ്പോ
ചുവരുകള്‍ക്ക് നീളം വക്കുന്നു..
നിറങ്ങള്‍ക്ക് ആഴവും
നീലതൂവാല കണ്ണീരില്‍ കുതിരുന്നു.

എല്ലാവരും പോയെങ്കില്‍
എന്ന് നിങ്ങള്‍ ആഗ്രഹിക്കും.
നിങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്ന്
മനസ്സിലാവില്ല.
മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ ചിന്തിക്കും.
പിന്നെ എല്ലാം മറക്കും.

Sunday, October 16, 2011

സ്നേഹം (Mirza Ghalib Trans-Gita Sreejith )
സ്നേഹമെനിക്ക് ജീവിക്കാനുള്ള ആസക്തി തന്നു
എന്റെ വേദനകള്‍ക്കാശ്വാസം തന്നു
പക്ഷേ,
ഒന്നിനും ശമിപ്പിക്കാനാവാത്ത വേദനയും തന്നു.
ഭൂമിയിലെമ്ബാടും പൂക്കള്‍ വിരിയിക്കുന്നതുപോലെ

ദൈവം സൌന്ദര്യവും വാരി വിതറുന്നു.

അതെല്ലാം നമുക്കുവേണ്ടി എന്ന് പറയുന്നു.

നൂറു നൂറു ദീപങ്ങള്‍ എരിയുന്നു ദേവാലയങ്ങളില്‍

ഓരോ ശ്രീകോവിലിനുമുന്നിലും ഞാന്‍ പ്രാര്‍ഥനാനിരതനാവുന്നു

നന്ദിപൂര്‍വ്വം .

Walter Savage Landor
English Poet, Author
(1775 - 1864)
दास्तान-ए-ज़िन्दगी सुनते सुनते हम सोये न थे कल रात

पास तो थे वो भी .हमेशा के हमसफ़र

आंसू हमारे चूम लिया होटों से

हँसी तो बस गयी उनकी आंखों मे

रात कब बीते सबेरा कब हुए, हम न जाने

बिन बताए चाँद और तारे गए

मस्त थे प्यार के मदिरा पिए

अब और क्या.
प्यार मेरे जैसे है,गुल ने कहा
नहीं मेरे जैसे,कहा ओज ने
उडते पंच्चियोम ने कहा
प्यार हमारे उड़ान जैसे
खिल खिलाते पथों ने कहा
प्यार की बोली हमारे जैसी
बोला उसने देखो मेरे आंखों में
और जान गए मैं प्यार,
फूल जैसे खिले,उगले ओज आंखों माय
दिल उड़े पंचियोम जैसे और खिल्खिले
पतों जैसे
सब ने सच कहा था !
അലിവോടെന്റെ അരികിലിരുത്തി
ആയിരം കഥകള്‍ മൊഴിയുമ്പോള്‍
കാലമോരല്‍പ്പം പുറകോട്ടോഴുകി-
പ്പോയൊരു പുഴയില്‍ വീഴുന്നു
പുഴയുടെ കരയില്‍ വരിവരിയായി-
മുളകള്‍ മൂളി അലയ്ക്കുന്നു .
'ഒരു തരിപോലും മതിയില്ലാത്തോള്‍'
മതിയാവോളം കളി ചൊല്ലുമ്പോഴും
അരികതിരുന്നവള്‍ അത് കേട്ടിട്ടും
അറിയാമറയില്‍ ചിരിതൂകും !
ഒരിടത്തൊരു കൊമ്പന്‍ പെറ്റെന്ന-
തുകേട്ടാലും 'ഉവ്വോ'എന്നവള്‍ കൂറീടും
വിടരും കണ്‍കളില്‍ നിറയും സ്നേഹം
അതുതന്നല്ലോ മല്‍ സമ്മാനം.
OCEAN TRAIL.. (സമുദ്രതാര -ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിവ:Gita Sreejith )

Oh my word!
unfold thy immaculate sails
beneath the twinkling stars
and the wordless oceans.

Bear my soul to things
animate and inanimate.
Bear the postal stamp of my flesh
to the Dark Continent.

Let not my laments return
with the forebodings of death in its beak.
Let the raging salinity
devour my lusts
and subside in you.

Oh my word!
do kindly lead my prayers
through the sea of humility
from the Beginning to the End.

Tuesday, October 4, 2011

മഹാഭാരതം പോലെ
അതിലുള്ളത് എല്ലായിടത്തും
ഇല്ലാത്തത് ഒരിടത്തുമില്ല എന്നതുപോലെ.
വായിക്കുകയാണ്
ഓരോ വരികളിലും അത്ഭുതം നിറഞ്ഞുതൂവുന്നു
വരികള്‍ക്കിടയിലെ കാര്യം പറയാനുമില്ല
വെയില്‍ ചായുന്നതിനു മുന്‍പേ വായിക്കണം എന്നുണ്ട്
കൊക്കുരുമ്മി പറന്നുപോകുന്ന വെയില്‍പ്പിറാവുകള്‍
കണ്ണിറുക്കി ചിരിക്കുന്നു
ഒരായുസ്സ് നീട്ടാന്‍ സൂര്യനെ മറക്കാന്‍
എന്റെ പ്രാര്‍ത്ഥനക്കാവുമോ ??
സാരമാം സാരമത് ചൊല്കെന്നോട് നീ
സാദരം, മൊഴിഞ്ഞു ശിഷ്യന്‍ വിനീതം .
'ഉണ്ടോ' എന്ന് ചോദ്യം
'ഉണ്ടെന്നു' മറുപടി
വറ്റെതുമില്ലാതെ വൃത്തിയായി
പാത്രമത് മോറി കമിഴ്ത്തി വചീടുക.
സാരമത് തെളിഞ്ഞത്രേ ശിഷ്യനു,
ആയവന്‍ ഗുരുവായെന്നും കഥ.
തലയുണ്ട് ആയതില്‍ ഉള്ളതതിന്‍
കനം മാത്രമായതിനാല്‍ താന്‍
തെളിഞ്ഞില്ല സാരം, ചൊല്ലാനും
മടിയുമില്ലതെതുമേ.

QUO WADIS?

QUO WADIS?

IT SHOULD DRIP BLOOD
TO BE CALLED 'FRESH'.
TO BE CALLED POISON
DEATH IS A MUST.
SCIENCE IS NO HYPOTHESIS
EVIDENCE IS A MUST.
HANDICAPNESS IS WEAK.
A DEATH IS NO MATTER
HOLOCAUST BETTER.
TERMINATION THE BEST
SATISFIED,
WE BAN.
IT NEVER STOPS THERE.
SCIENCE SHOULD EVOLVE TO PERFECTION.
WE NEED TO FIND THE POISON ULTIMATE.
HISTORY TEACHES US THAT.
FROM WOOD, STONE AND METAL
WE INVENTED THAT,
THE SIMPLEST IS THE MOST LETHAL
BY COMBINING AND DIVIDING, WE KILL OURSELVES
TO EXTEND BOUNDARIES.
THE ULTIMATE AIM IS COMPLETE EXTERMINATION
OH! HOW DILIGENTLY WE STRIVE TOWARDS IT!
Evenings
over a cup of coffee
and the one you love
Speaking on trivia
lightens up mind.
the dews on glass blades
the fields you strode
the country faces fond
of lone places beyond
simple hearts, tiny wishes
a penny worth, a pound wise
spreading memories
like peanut butter on
a slice of bread.
relishing the taste, you and me.
Looking beyond the busy roads
smiling at each others jokes
Its good to have someone
when you come home tired and weary
to wash away the dust and be fresh
and plant a kiss and light a smile.

Thursday, August 4, 2011

THE BLACK WIDOW

THE BLACK WIDOW
by Gita Sreejith on Friday, July 29, 2011 at 11:29pm
THE BLACK WIDOW
Once in a while
I allow myself to love
and be loved.
Like a voracious treasure hunter
i tread continents
seeking my perpetrator,
my lover.
Least bothered of the rectitude
of my attitudes.
Ingenuously,
Intricately,solemnly
I lay my web neatly charmingly
least suspiciously.
they come in myriad colours
innocent victims.
Many a body have i laid
my hands on
young and old
marinated in sweet emotions.
I kiss with such rapacity
that draws blood
for red is love.
The taste my dear,
is always the same.
It is the portion of heart that is lost
matters.
Ponder on the time it takes to rejuvenate.
Perfectly satiated
I go into hibernation.
Into the depths that i
bore into myself
there I find amity with the other
self of mine.
Love is not my occupation.
ഒരു കുട്ടിക്കവിത

ആകാശവാടിയില്‍പൂത്തുനില്‍ക്കുന്​നിതാ
ശുഭ്രമാം നല്‍പ്പൂക്കള്‍ഒരായിരം
മണമില്ല നിറമില്ല എന്നുവാനാകില്ല
എന്നലുമോമനെ എന്ത് ചന്തം
പുലരൊളി വീശ്ശിതുടങ്ങിയാല്‍ കാണില്ല
എവെടെപോയ് മരയുമാതാര്‍ക്കറിയാം
ഞെട്ടറ്റു വീണാലോ ഭൂമിയില്‍ വീഴില്ലേ
മായയായ് മായുവതെന്തു മായം?

ഇനി യാത്ര

ഇനി യാത്ര
by Gita Sreejith on Monday, August 1, 2011 at 9:20am
ഒടുവിലോ വാക്കുകള്‍ വറ്റിയല്ലോ
ചുമലിന്മേല്‍ കൈകളെ കാണ്മതില്ല
കൂടെ നടന്നൊരാ കാല്‍കല്‍ കുഴഞ്ഞെന്നോ
വഴി തെറ്റി കൂട്ടം പിരിഞ്ഞതാണോ
അറിയില്ല കേട്ടോര കഥകള്‍ തന്‍ മാധുര്യ
സ്മ്രിതിയില്‍ നടക്കുക ആയിരുന്നു
ഉണ്ടാവുമെന്നോര്‍ത്തു ഉടനീളംഎങ്കിലും
ഉയിര്‍ ചൊല്ലി ഇടക്കിടെ പോയെ തീരു
ഇറ്റിച്ചു തന്നൊരാ നന്മണിതുള്ളികള്‍
നാവിലോ നന്മയായി വാഴവതുണ്ട്
ഒറ്റയാണെങ്കിലും മിഴികളില്‍ കൊളുത്തിയ
ദീപമെന്‍ വഴികാട്ടിയായിടുന്നു
പെയ്യുന്നു വര്‍ഷവും മനതാരില്‍ ഹര്ഷവും
ബാഷ്പവും ഹര്ഷമായി തീര്‍ന്നിടുന്നു
ഇനിയില്ല ഏറെ ദൂരമെന്‍ സഖേ
ലക്ഷ്യമോ ചാരതായി കാണ്മതുണ്ട്
എങ്ങിനെ ചൊല്ലേണ്ടു നന്ദി ഞാന്‍ നിന്നോട്
അല്ലെങ്കില്‍ , എന്നോട് ചൊല്ലെണ്ടതുണ്ടോ.
അശ്വവേഗങ്ങള്‍ മന്ത്രിന്ച്ചുതന്നതില്‍
താണ്ടും ഞാന്‍ ദൂരങ്ങള്‍ ലക്ഷ്യവേധ്ധിയായി
Like · · Share · Delete

INTROSPECTION WITH RETROSPECTIVE EFFECT

INTROSPECTION WITH RETROSPECTIVE EFFECT

Why should i let off my honey-flower
Why should i bear fruits- the plant
Why should i rain-the clouds
Why should I give radiance-the sun
Why should I suffer Adam-Eve
Why should i sustain-Earth
Why did i create all these-God

Thursday, July 28, 2011

PAKARAM

ചില നേരങ്ങളില്‍ അങ്ങനെയാണ്
ബന്ധങ്ങളുടെ നൂലിഴകള്‍ പോലും
കീറി പരിശോധിക്കും.
പ്രകൃതിയുടെ നിയമം ആണത്രേ.
ക്രയവിക്രയം
എല്ലാറ്റിലും
ബന്ധങ്ങളിലും
ബുദ്ധിയുടെ, സ്നേഹത്തിന്റെ, ശരീരത്തിന്റെ
ഇതൊന്നും ഇല്ലാതെ എന്ത് ബന്ധങ്ങള്‍?
സൌമ്യവു, സ്നേഹമാസൃനവുമായ തിരകളെയും
ആര്‍ത്തലച്ചു വരുന്നതിനെയും തീരം ഒരുപോലെ
സ്വീകരിക്കുന്നപോലെ
നിശബ്ദ തീരം പോലെ.
ആ നിശൂന്യതകളെ പോലും
കീറിമുറിച്ചു രക്തം ചിന്തി
അപ്പോഴും ചുണ്ടത്ത് ചിരി ആണ്.
തലയറ്റു വീണാലും
കബന്ധങ്ങള്‍ കുറെ ദൂരം നടക്കുമത്രെ...

LITTLE STAR

Tonight I drink of the stars
virtue to my right and vice to my left
immaculate, i lie in between,
the diaphanous spirit!
If thou shall chance to rise before me
in the evening sky
fair love
seek shall I among the azure wildnesses,
and look upon thee till my eyes
shall cease to see anything but you.
Intoxicated, exhausted i shall lie
between my vices and virtues.
I shall seek in the umpteen pages
that i have turned, unturned and failed to open
the words of judgement with which
i am to be judged.
The lips i have kissed
the bodies i have touched in lust
the nights spend in transient ecstasies
Oh so vivid may they seem.
I smile without regrets
for the twin monsters that made me
sought after the carnal pleasures
safe!
not my mistake.
The body and soul that maketh me
blame it on them.
Like a redundant usage
i retreat to myself
unused, spent
will you save me
will you love me
my little star?

NON ALIGNED

Its calm now,
relieved
the boisterous waves that lashed
violently on the warmer shores
have abated.
Words that rained have percolated
down to the basic beliefs.
But still
however it rains
the sea remains saline.
Thoughts and memories
miles of difference.
Gazing at the gleaming blade
enchanted by its fatal charm
and how it would feel
against the pale white of
the inner arm.
the cold feel against the warmth
of human flesh.
A chill.
Let it touch
and press it deeper and deeper
and out gushes the fountain
crimson,
enchantingly beautiful
the coldness spreading to every cells.
the morning shall see my thoughts pale.
And then shall I become a memory.
See the difference..

THOUGHT AND MEMORY

Its calm now,
relieved
the boisterous waves that lashed
violently on the warmer shores
have abated.
Words that rained have percolated
down to the basic beliefs.
But still
however it rains
the sea remains saline.
Thoughts and memories
miles of difference.
Gazing at the gleaming blade
enchanted by its fatal charm
and how it would feel
against the pale white of
the inner arm.
the cold feel against the warmth
of human flesh.
A chill.
Let it touch
and press it deeper and deeper
and out gushes the fountain
crimson,
enchantingly beautiful
the coldness spreading to every cells.
the morning shall see my thoughts pale.
And then shall I become a memory.
See the difference..

Saturday, July 9, 2011

Cordon bleu


A time comes in life
when you view everything
through the spectacles of impartiality
detachment, renouncement.
A time when you become aware of
the nothingness of belongingness.
You look in your cache and scrutinize
and say " I couldnt have done nothing better"
Nothing could have been done for the
betterment of the betters of the past.
the things I made were the best
not even a pinch of salt could have made it better,
Cordon bleu!
മടക്കമാണ്.
കാലൊച്ച കേട്ട് പറന്നു പോയ
മൌനപ്പക്ഷികള്
ചേക്കേറാന് കാത്തിരിക്കുന്നു.
നീലാംബരി നേര്തുവരുന്നു
ഉറക്കം വിടപറയാന് ഒരുങ്ങുന്ന
കണ്ണുകളും...
പറയാതെ വേണം പോകേണ്ടത്
യാത്രകള്ക്ക് മുന്പുള്ള
നിശൂന്യമായ നിസ്സന്ഗത
പതിവുള്ളതാണ്,
പിറകിലാക്കി പോകുന്ന ശൂന്യത
നിരക്കാതെ നിറയാതെ
വീണ്ടും എത്തും എന്ന് ഉറപ്പില്ലാതേ
പോവുകയാണ്.
സ്വപ്നങ്ങളിലെ കാല്നടക്കാര്
ഒന്ന് മിണ്ടാന് മറന്നവര്
ഒരിക്കലും പിരിയാത്തവര്...
The man before the painting
completely blacked out
withdrawn
dolefully silent
intent on the shades...
who speaks of revolutions and revolts
probing to the root of the roots
killer of hypocrisy
doyen of impartiality
impartial onlooker of carnal pleasures
friend of friends
arch enemy (!)
never forgiving a grudge
................................
...............................
Such is a friend of mine, my friends!!!
ചിഹ്നങ്ങള്

ചിഹ്നങ്ങളുടെ വീട്ടിലെ അന്തേവാസിയായി ഞാന്
ചെന്നുകയറിയപ്പോഴേ എതിരേടത്
വലിയൊരു തലയും കുഞ്ഞൊരു ഉടലുമുള്ള
ഒരു ചോദ്യചിഹ്നം
മുറികള് നിറയെ വിരാമങ്ങളും അര്ദ്ധവിരാമങ്ങളും
ഒടുവില് നീയും എത്തിയോ എന്ന മട്ടില് എല്ലാവരും
ആശ്ചര്യ ഹ്നങ്ങള് അണിഞ്ഞു നിന്നു.
മൌനങ്ങള്ക്ക് കൂട്ട് വന്ന അര്ദ്ധവിരാമങ്ങളെ
മൃദുവായി മാറ്റി നിര്ത്തി, മുഷിപ്പിക്കാതേ തന്നെ
ആശ്ചര്യ ഹ്നങ്ങലെ കൂട്ട് പിടിച്ച് നടന്നു.
സംസാരിച്ചു തുടങ്ങുമ്പോഴേക്കും
വിരാമങ്ങള് വഴിമുടക്കികള് ആയി.
ചിഹ്നങ്ങളോട് പറഞ്ഞു
എഴുതു നിങ്ങളുടെ കഥ
എഴുതാപ്പുരങ്ങളും കാണപ്പുരങ്ങളും
ഞാനും കാണട്ടെ.
വേണ്ടെന്നു ദേഷ്യത്തോടെ പറഞ്ഞിട്ട്
എവിടെയോ പോയൊളിച്ചു .
ഇപ്പോള്
ചിഹ്നങ്ങള് ഇല്ലാത്ത വീട്ടില് ഞാന് ഒറ്റയ്ക്ക്
ഇരുട്ടത്ത്....
It is selfishness
the imparts the music to cuckoo's voice
it sings to itself
hiding behind the verdancy
oblivious to the world
it enjoys its music
singing to oneself.
Likewise
it is the selfishness of a heart
that makes it sing out loud
unable to contain in itself
it sings out to the world
selfishness unleashed
songs...
enjoy.
നിന്നോളമെതുന്ന എന്നെ ഞാന് അറിവീല
എന്നോളമില്ലാത്ത നിന്നെയും.
നീ തന്നോരറിവുതാന് ഇന്നെന്റെ ഉപ്പു
നീ നീട്ടും സ്നേഹമെന് മാര്ഗദീപം
തേടുന്നു മാര്ഗവും നിന് കാല്പ്പാടു
പോയൊരു നാള്വഴി തോറുമേ
എന് മണിക്കുഞ്ഞെന്നു മാറോടു ചേര്ത്ത്
നീ അന്പോട് മുത്തങ്ങള് ഏകിടുന്നു
ഉണര്വില് ഉറക്കിലും ഉയിരിതില് തേടുന്നു
നിന് മൊഴിമുത്തുകള് നീര്തും ഉണ്മ
ചൊല്ല് നിനക്കെന്തു നല്കിടും , ഞാനെന്റെ
ജീവന് താന് നിനക്കായേകിടട്ടെ.
കൂടെ നടന്നോട്ടെ എന്ന് ചോദിച്ചപ്പോ
ഒന്നും മിണ്ടിയില്ല
ഏതൊക്കെയോ വഴികള് ന്നും നോക്കിയില്ല
എവിടെയെങ്കിലും എത്തുമല്ലോ
കൂടെയോരാളുണ്ടല്ലോ എന്നായിരുന്നു
പിന്നെ പേടി തോന്നിയപ്പോ
ഒന്ന് പിടിച്ചോട്ടെ കയ്യില് എന്ന് പറഞ്ഞപ്പോ
വേണ്ട എന്ന്
ഒന്നും മിണ്ടാതെ ചിരിച്ചു
കാണാതെ കരഞ്ഞു
തിരിച്ചു പോകാനൊരുങ്ങി
സൂര്യന് ഉദിക്കാരയല്ലോ
കാലട്കള് പിന്തിരിഞ്ഞപ്പോള് പറഞ്ഞു
പോകണ്ട , നടക്കുന്ന വഴിയില്
ചന്ദ്രന് ഉദിചിട്ടുണ്ടെന്നു
നക്ഷത്രങ്ങള് പൂത്തു കാണുമെന്നും
കാണേണ്ടേ എന്ന് ചോദിച്ചപ്പോള്
കരഞ്ഞു
പിന്നെ കാണാതെ ചിരിച്ചു.
വര്ണ്ണവിസ്മയങ്ങള് അറിയാത്ത
മനസ്സിന് ശുഭരാത്രി
മൂകയാത്ര.
I need to write

The heaviness
rises little by little
blocks everything
salinity way ward
ends up in the provenance.
i need to write
of the hearts that kept me company
eternal inspirations, losses
words reluctant world reluctant
let me end up with the words
borrowed
hands are numb
lips are blue
heart frozen
strike hard
strike hard
let me cry
and
then shall i write
and my words shall drip
of friendliness, brotherhood
togetherness,comradeship
hostilities, vengeance
and of death
which is all forgiving
Tonight i touched the stars
the heavenly blooms dripped
treacle
on to my lips
oh sweetness
if thy name was life
i would love
i would live
and happily
die for you
PERFECT

I am under a training.
My commanding officer demands me to be
obedient, punctual and submissive
in a strange sort of way.
I am asked to spit out the words i chew
munch them with lips shut
nothing should escape, the culprits.
crush your nasty habits and
dump them in the stinkiest dung bin.
Out in the cold and in the scorching heat
merciless stricken am i with the rigorous commands
should be on top, perfect perfect in every sort
in thoughts words and deeds
and it doesn't come with that ease,
And lo i am going to be picture perfect
and word perfect and habit perfect one day
and then they shall clad me in white
and bedeck with the perfect roses
and my co shall smile at me
obediently, punctually and submissively
silently
shall I lie
ready for the rite
and my commanding officer shall say
PERFECT
this was what i commanded.
I should be happy to hear that.

Wednesday, April 13, 2011

I am used to write in ink friends
but
when I write
my pen drips water.
misty drops speading timidly
across the paper.
To write of things past
water is best
I am poor keeper of times.
What happened first
I never know.
So I believe what memories say.
But when lots throng to say
I am the first,
baffled i go for the one that creeps in
stealthily, corruptly.
I write memories in water friends
and that may be why I can never tell a face from another
a touch from another or....
Forgive me
a poor keeper of times.
Where do you bear me to
Oh kind wind
Unasked you seats me on your shoulder
and takes me to the lands unseen
how did you know I love places
and faces strange?
Shading me from the scorching sun
brushing away the merciless snow
How fondly and softly you lift me
like a feather, a tiny speck
Tell me tell me
where is that blind gardener
who tends the most beautiful flowers?
നെറുകയില്‍ വീണത്‌
തട്ടിതെറിച്ചത്
തീയായി കത്തുന്ന
നെഞ്ചിലേക്ക്
ഒന്ന് കൂടി ഉണ്ട്
പറയാതെ പോയ കഥ
എഴുതാന്‍ തുടങ്ങിയത്
അതോ ഒരുങ്ങിയതോ
കാതില്‍ പറയാമെന്നു പറഞ്ഞത്.
ഇന്ന് കണ്ടു
ഒരു പൂക്കൂടയില്‍
തൂവെള്ള തുണിയില്‍.
ഒരു ചിരിയുണ്ട് ചുണ്ടില്‍
എനിക്ക് മാത്രം
കാണാവുന്നത്‌.
പറയുമോ ഇനിയെങ്കിലും എന്ന് ചോദിച്ചു.
കൂടെ വന്നാല്‍ എന്ന് തിരിച്ചും.
വരാമെന്ന് പറഞ്ഞൊരു സൂര്യന്‍ വന്നിട്ടില്ല ഇതുവരെ
വരട്ടേ ആ പകലും ഒന്ന് കഴിന്ജോട്ടേ
.പിന്നെ എന്നും ഇരുണ്ട രാത്രി ആയിരിക്കും.
അപ്പോഴേക്കും ഞാന്‍ നട്ട ചെടികള്‍ പൂത്തിരിക്കും
ഞാന്‍ വരും
കാത്തിരിക്കുക.
കഥ കേള്‍ക്കാന്‍ എനിക്കെരേ ഇഷ്ടം
കണ്ണ് ചുണ്ടോടു ചേര്‍ത്ത്
ചെവികള്‍ രണ്ടും തന്നു
രസം പിടിച്ചങ്ങനെ
എന്താ അങ്ങനെയല്ലേ കഥ കേള്‍ക്കേണ്ടത്
ചിലതങ്ങേനയാണ്
മൊഴിക്ക് മൊഴി മുട്ടുന്നവ
മനസ്സുകൊണ്ടറിയേണ്ടത്
ഇന്ന് വന്നു
ഒരോര്‍മ്മ
അറിയില്ലേ എന്നേ എന്ന് ചോദിച്ചു
നിന്നെ അറിയില്ലെങ്കില്‍
ഞാന്‍ എന്നെയും അറിയില്ലല്ലോ എന്ന് പറഞ്ഞു
എന്റെ പാട്ടുകളില്‍, കവിതകളില്‍
എന്റെ പൂക്കളില്‍ , എന്നില്‍ പെയ്യുന്ന മഴകളില്‍
എന്നെ തേടി എത്തുന്ന വഴികളില്‍
ഞാന്‍ കാണുന്ന മഴവില്ലുകളില്‍
ഞാന്‍ ഒളിക്കാന്‍ ഇഷ്ടപ്പെടുന്ന
മൌനത്തിന്റെ വള്ളിക്കുടിലുകളില്‍
നിന്റെ കണ്ണില്‍ നിന്ന് എന്റെ കണ്ണുകളിലേക്കു
ഓടി എത്തുന്ന കിനാവുകളില്‍
നിന്റെ ചുണ്ടില്‍ നിന്നെന്നിലേക്ക് പടരുന്ന
ചെരുപുഞ്ചിരികളില്‍
എന്തിനു
ഞാന്‍ കാണുന്ന എന്നില്‍ തന്നെയും
നിന്നെ ഞാന്‍ കാണുന്നു നിത്യം
You show me the river
and the mighty ocean
but oh dear
you never know why
I still long for the rains
കാര്‍മെഘവര്ന്നനെന്നും
കരിമുകില്‍വര്ന്നനെന്നും
മുഘമേ നോക്കിവിളിച്ചിട്ടു
മറയില്‍ മാലോകര്‍ ചിരിച്ചപ്പോള്‍
മറയെതുമില്ലതേ കാക്കക്കരുംബനെന്നു
അന്പോട് ചോല്ലി വിളിച്ചു രാധ
അതിനാലെ രാധയിന്നും മമ പ്രിയ സഖി
എന്‍ പെരിനുമുന്നില്താന്‍ ചേര്‍ത്ത് വിളിപ്പു ലോകം
കാതു ഒത്തു വന്നപ്പോള്‍
കണ്ണ് ഒത്തില്ല
കണ്ണ് ഒത്തു വന്നപ്പോ
ചുണ്ടോത്തില്ല
ഇന്നും കഥ പറയാതെ പോയി
ഇനി കേള്‍ക്കണ്ടാത്തത്
ഇനി പറയാത്തതും
ഇന്ന് രാത്രി ഞാനിതു നിലാവിനോട് പറയും
നക്ഷത്രങ്ങളും എന്നോട് ചേരും
അറിയട്ടേ ഈ കാപട്യം
ലോകമെല്ലാം
Innu paadatte njan
nilavinte kayyil ninnu thooviyoramrutham
niranjenmanam thulumbukayallo
cherthu vakkattey njanen chundukal
nerthu nerthu pokuma
theenaalangalilekku
pollukayillagni
cherukuliraayidumen chodikalil
enthinennalla ethrayennalla
orumichoru paattukelkkum varey.
നിശബ്ദതകല്‍ക്കെന്ന്ത് ദൂരമുന്ടെങ്കിലും
എതും ഞാന്‍ വിളിക്കാതെ തന്നേയ്
കള്ളന്‍
ഇരുട്ടില്‍ പതുങ്ങി
മുഖം മറച്ചു
കൃത്യനിഷ്ടയോടെ
ഒരു ചുവരില്‍ നിന്ന് മറ്റൊരു ചുവരിലേക്ക്
ഉടുമ്പ്.
പറയുന്ന കള്ളം കഥയത്രേ
പാടുന്ന പാട്ടോ
കവിതയത്രേ.
കട്ടെടുക്കാന്‍ ഒന്നുമില്ലിവിടെയ്
എങ്കിലും നേര്‍ക്ക്‌ നീളുന്ന കറുത്ത കൈകള്‍
പേടിപ്പിക്കുന്നു
ഓ എന്റെ ചുണ്ട് എന്റെ കണ്ണ്
എന്റെ മനസ്സ്
ഞാനൊരു കളവായോ?!
ഇരുട്ടില്‍ ഇരുന്നു ഒളിച്ചു നോക്കുന്ന നിന്നെ
ഒളിപ്പിച്ചു വക്കുന്നുണ്ട് ഞാനെന്‍ വരികള്‍ക്കിടയില്‍
ഏറെനാളായി മിണ്ടാത്ത നിന്റെ മൌനത്തെ
എന്റെ കവിതയുടെ സംഗീതമായി മാറ്റും ഇന്ന്
കൊടുംകാറ്റില്‍ എന്റെ കൈ പിടിക്കുന്ന നീ
പൂക്കള്‍ വിരിയുമ്പോള്‍ എന്നെ മറക്കുന്നുവല്ലോ
ഇല്ല കാല്‍ വാക്കില്ല ഞാനാ മുറ്റത്ത്‌
ഒരു മന്‍തരിയെയും അറിയുകില്ല ഞാനവിടെ
അറിയുന്നു നിന്നെ മാത്രം അകം പുറം
എന്നെ എന്ന പോലന്നുമിന്നും
മാലതീമല്ലികപ്പൂക്കളല്ല
മാനത്തെ താരക പ്പൂക്കളുമല്ല
ഇന്നെന്റെ കൈകളില്‍ ചൊരിഞ്ഞതെന്തെന്നോ
സ്വര്‍ണത്തിന്‍ നിറമുള്ള ഗോതമ്പ് മണികള്‍
ഇനിയും പാടൂ
കേള്‍ക്കട്ടേ ഞാന്‍
മാടിവിളിക്കും ബാല്യമോ
മുടിവിതര്തിയിട്ടോരരഴകോ
എന്തിനെചോല്ലിയും പാടൂ
ആവെശമുണ്ടിനിയും കേട്ടീടുവാന്‍.
സ്മരണ തന്‍ ചിറകേറി പോയീടിലോ
വേണ്ട സ്മ്രിതികലേ ഒക്കെയും കൊണ്ടുപോരാം
തുമ്പയും തുമ്പിയും തൊട്ടുപോരാം
തുമ്പങ്ങലെല്ലാം ഒഴിച്ചുപോരാം
അമ്മതന്‍ ഓമന കുഞ്ഞായിടാം
കുറുംബുകലോതിരി കാട്ടിവരാം.
അതുകഴിന്ജോടിയെന്നരികില്‍ വരൂ
ഇത്തിരി പാട്ടുകലോത്ത് പാടാം
ഒത്തിരി കൂട്ടായി പിരിഞ്ഞു പോകാം
the flower oblivious to its beauty
and the lark deaf to its own euphonious melody
oh from the drops that I spilled from my heart
bloomed the thousand hyacinths
wake me not from my peaceful slumber
let past be past and lets dwell in the present!
നിന്റെതളിര്‍വെറ്റിലക്കയ്യില്‍
നിലാചുണ്ണാമ്പ്തെചോന്നുകടിചോട്ടേ
രാത്രിആകാന്‍കാക്കണ്ട
ഒരുകുടന്നനിലാവ് സൂക്ഷിക്കാരുന്ടെപ്പോഴും
വാക്കുകള്‍ വരികലാക്കി വച്ചപ്പോള്‍
വരികളില്‍ സംസാരിക്കുവത് നീ തന്നേയ്
പോരൂ ഒരു പാട്ട് പിന്നെയും ഒന്നിച്ചു
ശൂന്യത കളില്‍ നിന്നെ നിരക്കട്ടേ
മധുമക്ഷികേ
നിന്റെ മൂളല്‍ കളഗീതം
എന്റെ ചുറ്റിലും പാറിപ്പരക്കുമ്പോള്‍
പ്രിയ തോഴന്‍
എന്‍ ഹൃദയ മധുകവര്‍ന്നീടിലോ
പ്രാണപ്രിയന്‍
അതിനാല്‍ നിനക്ക് വേണ്ടി
പുനര്‍ജനിക്കുന്നു എന്നും
പൂവായി തന്നെ
ഒരു സ്വപ്നമാണ്...
തുമ്പപ്പൂ പോലെ വെളുത്
പനിനീര്‍പ്പൂ പോലെ ചോന്ന
നിഴലുപോലെ ചേര്‍ന്ന
എന്നാല്‍
കാറ്റ്ഇനെപോലെ
ദൂരങ്ങള്‍ താണ്ടി ഞാനെതുകില്‍
കാണുവാനാകുമോ
സ്നേഹമുണ്ടാകുമോ മിഴിയിലും
ഹൃത്തിലും
ഉതിര്‍ക്കുമോ പൂക്കളായി
പാട്ടുകള്‍ കാതിലും
കളവട്ട കൊഞ്ചലും
കാര്യമായ് മല്‍ സഖി
ഏറ്റ നോവോടെ ചോല്ലുകീ
യാത്രാമൊഴി
നിറയട്ടെ കണ്കളും
നിറയട്ടെ മനമതും
യാത്രചോല്ലുംബോഴും പിന്നെ
കാണുമ്പോഴും
ആകാച്ചുവരില്‍ നീ എഴുതുന്ന എല്ലാ ചിത്രങ്ങളും
എനിക്ക് വേണ്ടിയാണെന്ന് ഞാന്‍ അറിയുന്നു
നിറങ്ങള്‍ ഒഴിഞ്ഞ എന്റെ മനസ്സില്‍
നീ തൊട്ടു വക്കുന്നതെല്ലാം നിറഞ്ഞ മനസ്സോടെ
ഞാന്‍ സ്വീകരിക്കുന്നു!
The plants fold their leaves in prayer at night
the tiniest bird thank almighty for the water they drink
i too, a humble being thank thee oh lord for
the life on earth and all its blessings.
GOOD NIGHT
ചിലര്‍ അങ്ങനെ ആണ്.
പെട്ടെന്ന്മറക്കുമെന്ന് നടിക്കും
ഒരിക്കലും മറക്കില്ലെന്ന് പറയുമെങ്കിലും.
കാറ്റ് അടിച്ചാല്‍ പറന്നു പോകുന്ന കരിയിലകളേ പോലെ
ആണ് ഓര്‍മ്മകളും വാക്കുകളും അത്രേ
പോയ്മുഖതിനു പിന്നില്‍ നനവ്‌ ആരും കാണില്ല എന്ന് കരുതും
മനസ്സിന്റെ വേദന കടിച്ചമര്‍ത്തി അങ്ങനെ
വിപരീതങ്ങളുടെ കൂട്ടുകാര്‍
ഒരിക്കലും ഒന്നും മറക്കാത്തവര്‍
എന്നിട്ടും മുന്നില്‍ വന്നു പറയും അവര്‍
നോക്ക് ഞാന്‍ മറന്നുവല്ലോ എന്ന്
കണ്നീരിനിടയിലൂടെയുള്ള ആ പുഞ്ചിരി
അത് കണ്ടിട്ടുണ്ടോ
കാണാതിരിക്കട്ടെ
solitarily
in the noisy crowd
i shall seek you
listen to my silence, so vociferous
shall help locate me
the lone star in the sky
shall smile upon us
and cast its blessings kindly
on our reunion!!
ചുവപ്പാണെന്ന് കരുതി ഇത്ര നാളും
അല്ലെന്നോരാള്‍
ശ്യാമമത്രേ
കറുപ്പോ?
മ്മ്മം
നീലകലര്‍ന്ന കറുപ്പ് നിറം
അതോ
കറുപ്പുകലര്‍ന്ന നീല നിറമോ
ഘനശ്യാമം
ഒരു വേള ശരി ആയിരിക്കും
അല്ലെങ്കില്‍ ഇത്രയും പേര്‍.....
സമ്മതിക്കുന്നു
സ്നേഹത്തിന്റെ നിറം
ശ്യാമമത്രേ.

Thursday, March 24, 2011

ഒന്ന് കൂടി ഉണ്ട്
പറയാതെ പോയ കഥ
എഴുതാന്‍ തുടങ്ങിയത്
അതോ ഒരുങ്ങിയതോ
കാതില്‍ പറയാമെന്നു പറഞ്ഞത്.
ഇന്ന് കണ്ടു
ഒരു പൂക്കൂടയില്‍
തൂവെള്ള തുണിയില്‍.
ഒരു ചിരിയുണ്ട് ചുണ്ടില്‍
എനിക്ക് മാത്രം
കാണാവുന്നത്‌.
പറയുമോ ഇനിയെങ്കിലും എന്ന് ചോദിച്ചു.
കൂടെ വന്നാല്‍ എന്ന് തിരിച്ചും.
വരാമെന്ന് പറഞ്ഞൊരു സൂര്യന്‍ വന്നിട്ടില്ല ഇതുവരെ
വരട്ടേ ആ പകലും ഒന്ന് കഴിന്ജോട്ടേ
.പിന്നെ എന്നും ഇരുണ്ട രാത്രി ആയിരിക്കും.
അപ്പോഴേക്കും ഞാന്‍ നട്ട ചെടികള്‍ പൂത്തിരിക്കും
ഞാന്‍ വരും
കാത്തിരിക്കുക.
കഥ കേള്‍ക്കാന്‍ എനിക്കെരേ ഇഷ്ടം
കണ്ണ് ചുണ്ടോടു ചേര്‍ത്ത്
ചെവികള്‍ രണ്ടും തന്നു
രസം പിടിച്ചങ്ങനെ
എന്താ അങ്ങനെയല്ലേ കഥ കേള്‍ക്കേണ്ടത്
ഇന്ന് വന്നു
ഒരോര്‍മ്മ
അറിയില്ലേ എന്നേ എന്ന് ചോദിച്ചു
നിന്നെ അറിയില്ലെങ്കില്‍
ഞാന്‍ എന്നെയും അറിയില്ലല്ലോ എന്ന് പറഞ്ഞു
എന്റെ പാട്ടുകളില്‍, കവിതകളില്‍
എന്റെ പൂക്കളില്‍ , എന്നില്‍ പെയ്യുന്ന മഴകളില്‍
എന്നെ തേടി എത്തുന്ന വഴികളില്‍
ഞാന്‍ കാണുന്ന മഴവില്ലുകളില്‍
ഞാന്‍ ഒളിക്കാന്‍ ഇഷ്ടപ്പെടുന്ന
മൌനത്തിന്റെ വള്ളിക്കുടിലുകളില്‍
നിന്റെ കണ്ണില്‍ നിന്ന് എന്റെ കണ്ണുകളിലേക്കു
ഓടി എത്തുന്ന കിനാവുകളില്‍
നിന്റെ ചുണ്ടില്‍ നിന്നെന്നിലേക്ക് പടരുന്ന
ചെരുപുഞ്ചിരികളില്‍
എന്തിനു
ഞാന്‍ കാണുന്ന എന്നില്‍ തന്നെയും
നിന്നെ ഞാന്‍ കാണുന്നു നിത്യം
You show me the river
and the mighty ocean
but oh dear
you never know why
I still long for the rains
കാര്‍മെഘവര്ന്നനെന്നും
കരിമുകില്‍വര്ന്നനെന്നും
മുഘമേ നോക്കിവിളിച്ചിട്ടു
മറയില്‍ മാലോകര്‍ ചിരിച്ചപ്പോള്‍
മറയെതുമില്ലതേ കാക്കക്കരുംബനെന്നു
അന്പോട് ചോല്ലി വിളിച്ചു രാധ
അതിനാലെ രാധയിന്നും മമ പ്രിയ സഖി
എന്‍ പെരിനുമുന്നില്താന്‍ ചേര്‍ത്ത് വിളിപ്പു ലോകം
കാതു ഒത്തു വന്നപ്പോള്‍
കണ്ണ് ഒത്തില്ല
കണ്ണ് ഒത്തു വന്നപ്പോ
ചുണ്ടോത്തില്ല
ഇന്നും കഥ പറയാതെ പോയി
ഇനി കേള്‍ക്കണ്ടാത്തത്
ഇനി പറയാത്തതും
ഇന്ന് രാത്രി ഞാനിതു നിലാവിനോട് പറയും
നക്ഷത്രങ്ങളും എന്നോട് ചേരും
അറിയട്ടേ ഈ കാപട്യം
ലോകമെല്ലാം
Innu paadatte njan
nilavinte kayyil ninnu thooviyoramrutham
niranjenmanam thulumbukayallo
cherthu vakkattey njanen chundukal
nerthu nerthu pokuma
theenaalangalilekku
pollukayillagni
cherukuliraayidumen chodikalil
enthinennalla ethrayennalla
orumichoru paattukelkkum varey.

Saturday, March 5, 2011

What doest thee dream of, my dear little flower?
"The gentle kiss of sun, on my dew frozen petals."
Pulli uduppittu vannu pattichu
pandu
merungiyathupoley kaatti
sneham nadichu
aduthethumpol veendum akalekku
veendum...adukkum akalum
innu njanraiyum ninte vesham
pulli uduppukal ethra maattiyalum
neel mizhikal ehtra vidarthiyaalum.
paranjirunnu raavanan ennodu
seethey mathiyaayi
ee janmam ini venda ennu.
athinal venda maareecha
kaliyini ennodu theerthum venda.
Churaake mothi aankhom say raath nay
rakh diya har ek phoolom kay maadhey par
har ek may dekho, dekhengey humarey dil
sunayenge woh daastanem hazaar
sooraj choom liya pyar say usey
apnaa liya har ek boondom ko.
Khiley man may hazaarom phool
jab sooraj humey dekh muskurah diya
jaantha hoom raaz dil ka tumhara
ab merey paaz hai dil bhi tumhara.

Ente nadu

മരുഭൂമിയില്‍ സ്വേച്ച്ചാധിപധികള്‍ ഉണ്ടാകുന്നത്
എങ്ങനെയെന്നത് അറിയില്ല
ക്രൂരരത്രേ അവര്‍
കണ്ണടച്ച് വെടി ഉതിര്‍ക്കുന്നവര്‍
മരിക്കുന്നതാരെന്നത് ആരെന്നത് നോട്ടമില്ല
മകനോ മകളോ ആരോ.
ചുട്ടുപഴുത്ത മണല്‍ നല്‍കുന്ന ചോദന?
എനെറെ നാട് സസ്യശ്യാമലമാണ്
ഫലഭൂയിഷ്ടമാണ്‌
ഇവിടെ സ്വെചാധിപധികള്‍ ഒന്നോ രണ്ടോ അല്ല
ശത സഹസ്രമാണ്
ഓരോരുത്തരും അവനന്വന്റെയ് യുദ്ധം നയിക്കുന്നു
ഇവിടെ ഞങ്ങള്‍ ജനിക്കുന്നതേ
കവചകുന്ടലങ്ങന്ഗലുമായാനു.

Secret

with the flame of god resplendent in me
i now know why the flowers sway joyously in the wind
and the song of the melodious birds
and what they mean
with you coming as the bright sunlight
rain, snow,and what not
my love
I make myself a big welcome